Current News

2021

കോട്ടക്കൽ ആര്യവൈദ്യ ശാല - PK വാരിയർ (100) അന്തരിച്ചു
2020
2019


05.12.2019 - വിക്രത്തെ കണ്ടെത്തി - സുബ്രഹ്മണ്യൻ 
05.12.2019 - Sundar Pichai is now the CEO of Alphabet, Google's parent company
15.10.2019 - Nobel Memorial Prize in Economic Sciences 2019- Michael Kremer, Abhijit Banerjee, Esther Duflo
11.10.2019 - 150 trains will be privatized
15/09/2019 - Doordarsan at 60 AGE
07/08/2019 - Sushama Swaraj passes away
07/08/2019 - ലോക്‌സഭയും കശ്മീർ ബിൽ പാസ്സാക്കി 
05.08.2019 - Jammu and Kashmir has been partitioned by two Union Territories  
കാശ്മീരിനെ മുറിച്ചു 

കശ്മീർ മുറിച്ചു 
ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം - DEEPIKA

ജമ്മു കശ്മീർ ഇനി വേറെയില്ല 

23.07.2019 - ചന്ദ്രയാൻ -2 - വിക്ഷേപണം വൻ വിജയം
23.07.2019 - ചന്ദ്രയാന്റെ ആദ്യ പരീക്ഷണം 
01.07.2019 - മുംബൈ മഴകാരണം കേരളത്തിൽ ശമ്പളം മുടങ്ങി 
25.02.2019 - Oscar award 2019








2018














2016

10.11.2016 





2015 
5.12.2015 Vizhinjam inaugurated by Sri. Ummanchandi, Chief Minister of Kerala



19.08.2015 19/8/2015 - Pravoor Bharathan has died - പ്രമുഖ ചലചിത്ര നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 5.30 ന് പറവൂരിലെ വസതിയിലായിരുന്നു അന്ത്യം. 





--------------------------------------------------------------------------------
--------------------------------------------------------------------------------
-------------------------------------------------------------------------------
Vizhinjam International Sea Port






20.04.2015 
World Cup Cricket 2015
--------------------------------------------------------------
-------------------------------------------------------------




--------------------------------------------------------
G. Karthykeyan, Speaker of Kerala
08.03.20105 നിശ്ചയ ധാരഡഡ്യത്തിൻറെ കരുത്ത് 
08.03.2015 ആരെയും പിണക്കാത്ത സ്‌പീക്കർ 
08.03.2015 ജന നായകന് അന്ത്യാഞ്ജലി
09.03.2015 നിയമ സഭയുടെ ആദരം
--------------------------------------------------------
പിണറായി 16 വർഷമായി CPM സംസ്ഥാന സെക്രട്ടറിയായിരുന്നു 
Aravind Kejiriwal

=============================




RK. Lekshaman



American President Obama's Visit

23.1.2015 വിഴിഞ്ഞത്ത് കടലാക്രമണം
22.01.2015 Successor of TATA Airline
20.1.2015  KM. Mani 21 കോടി കോഴ വാങ്ങിയെന്ന് ബാലകൃഷ്ണപിള്ള 
20.01.2015 പ്രധാന മന്ത്രിയുടെ വെബ്സൈറ്റിന്റെ വ്യാജൻ - കുറ്റവാളി പിടിയിൽ 

RunKeralaRun 

20.1.2015 സച്ചിനെത്തി
20.1.2015 Run Kerala Run - National Game - ൻറെ ഭാഗമായുള്ള കൂട്ടയോട്ടം സച്ചിൻ തെണ്ടുൽക്കർ ഇന്ന് 10.30 ന് ഉദ്ഘാടനം ചെയ്തു
10.30 ന്  നാടിളകും

22.01.2015 Kiran Bedi ഡൽഹി BJP യുടെ മുഖ്യമന്ത്രി സ്ഥാനാർഥി 

22.01.2015 Railway കേസുകളിൽ ഇനി online FIR 
19.1.2015 പ്ലുടോക്ക് കൂട്ടായി കുള്ളന്മാർ
19.1.2015 IPO ഇനി Electronics Media വഴി
19.1.2015 E - IPO details 
19.01.2015 സർക്കാർ ഓഫീസിൽ പുകവലിക്കുന്നത് ശിക്ഷാർഹം
19.01.2015 ഒബാമ സന്ദർശനം - 1000 വെടിയുണ്ടകളുമായി 3 പേർ പിടിയിൽ
18.01.2015 വ്യോമ സേനക്ക് തേജസ്‌ യുദ്ധ വിമാനം ലഭിച്ചുതുടങ്ങി
18.01.2015 പാക്കിസ്ഥാന് പുതിയ അണവ റിയാക്ടർ
17.01.2015 ശബരിമല ഭാണ്ടാരത്തിൽ നിന്ന് മോഷണം - പ്രതികൾ ദേവസ്വം ജീവനക്കാർ
22.01.2015 കപ്പലിനെ തോൽപ്പിച്ച്  മാദേയി 
17.1.2015 ആഡംബര കപ്പൽ അമേഡിയ വിഴിഞ്ഞത് 
ആഡംബര കപ്പൽ
15.01.2015 Engineering Entrance - Rules
15.01.2015 വിവാദ മദ്യനയം
15.01.2015 Vizhinjam Harthal
15.01.2015 Vizhinjam Sea Port - Suresh Gopi's speech
15.01.2015 55-ത് State School Art Festival - Kozhikkodu  2015 - ആരംഭിച്ചു 
14.01.2015 Vizhinjam International Sea Port- Approved by Central Government-Call Tender very soon
14.01.2015 മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു പ്രധാനമന്ത്രിയെ കണ്ടു
13.1.2015 വിഴിഞ്ഞം - മത്സ്യതൊഴിലാളികൾക്ക് വെടിയേറ്റു
9.1.2015 പാമോലിൻ കേസ് തുടരും - കേരള ഹൈക്കോടതി 
8.1.2015 Falcon-9 - പൊട്ടിച്ചിതറാതെ തിരിച്ചുവരുന്ന റോക്കറ്റ്
7.1.2015 RADAR satellite may be launched during 2020
7.1.2015 Sunanda's murder case
7.1.2015 Stock Market നിലംപതിച്ചു
6.1.2015 Planning Commission has been re-named as Neethi Ayogu- Vice Chairman
6.01.2015 Marayur Sandal wood now available on online
3.01.2015 പാക്കിസ്ഥാൻ നിര്മിത യുദ്ധകപ്പൽ തകർത്തു
03.01.2015 സോളാർ സമരം - മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉയരുന്നു
2.01.2015 മന്നം ജയന്തി ആഘോഷം
02.01.2015 സർക്കാർ ജീവനക്കാരുടെ സമ്മത പത്രം , ക്യാൻസർ ബാധിച്ച കുരുന്നുകൾക്ക് ചികിലസാസഹയത്തിനു 
1.01.2015 Thachankari got promotion ?
1.01.2015 Dr. Radhakrishnan (ISRO) has been retired from service
1.01.2015 Now Neethi Ayogu instead of Planning Commission
1.01.2015 ESI and PF has been stopped below 40 employees working in a business unit

2014

Current Affairs 2013 Date wise details



5/12/2014
(Malayalamanoram dt. 5/12/14)
04/12/2014 Eminent jurist and former Supreme Court judge V R Krishna Iyer died in a hospital here at 3.30 pm today. He was long hailing from age-related ailments and death had come due to cardiac and renal failure, said hospital sources. Krishna Iyer, who was a law-minister in the first Communist government led by EMS, decorated the positions of High Court judge and Supreme Court judge. Krishna Iyer turned 100 recently.

30.11.2014 ഋഷിരാജ് സിംഗ് തരം താഴ്ത്തിയവരെ promote ചെയ്തു

29.11.2014 Vizhinjam Haritha Tribunal 
17.11.2014 ജസ്റ്റീസ് കൃഷ്ണയ്യർ 100 ൻറെ മറവിലേക്ക് 
17.11.2014 G20 countries meeting at Australia
17.11.2014 G20 - Against Russia
16.11.2014 File working is stopped temporarily
16.11.2014 G SAT വിക്ഷേപണം വിജയം
14.11.14 File's camera has been opened
16.11.2014 മുല്ലപെരിയാർ -141.2 അടി
10.11.2014 21 New Ministers in Central Government
------------------------------------------------------------------
18/10/2014 Jayalalitha gets bail
18/10/14 India's IRNSS satellite
18/10/14 India's Irbhaya Missile
18/10/14 India's Nirbhaya Missile has been built by India itself
18/10/14 Hariyana Election - Exit Pol
18/10/14 Indian President Pranab Mukharjee is in Phinland
18/10/14 ഹുഡ് ഹുഡ് കൊടുംകാറ്റ് -ശാന്തം
14/10/14 ശശി തരൂരിനെ AICC വക്താവ് സ്ഥാനത്തുനിന്ന് നീക്കി
14/10/14 തരൂരിന് മറുപടി പറയാൻ അവസരം കൊടുത്തില്ല
14/10/14 Hud Hud dead 24
13/10/14 Cyclone Hudhud
13/10/14 Hud Hud at Andra Odisha states
11/10/14 Vayalar Award for 2014 - K.R. Meera
------------------------------------------------------------------

NOBEL PRIZE 2014
14/ 10/14 സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാനം -  Jean Tirole
Nobel Memorial Prize in Economic Sciences Winner 
11/10/14 ചോലപ്പൂവിന്റെ സ്വപ്‌നങ്ങൾ - മലാല (Malayalamanorama Report)
11/10/14 Mathrubhumi report
11/10/14 Mathrubhumi report-2
11/10/14 ബാലവേലക്കെതിരെ കൈലാഷ് സത്യാർഥി  
11/10/14 നോബൽ സമ്മാനം കുട്ടികൾക്ക്
11/10/14 Noble Peace Prize - Kailash Satyarthi and Malala Yousafzai
11/10/14 Nobel Peace Prize - 2014
11/10/14 ഇന്ത്യയും പാക്കിസ്ഥാനും പോരടിക്കുന്നതിനിടയിലും ലോക സമാധാന നോബൽ സമ്മാനം ഇന്ത്യക്കും പാക്കിസ്ഥാനും
8/10/14 Noble prize for Physics
7/10/2014 Nobel Prize for Medicine
9/10/14 Patrick Modiano - Nobel Prize for Literature
8/10/14 Noble Prize for Chemistry, 2014
------------------------------------------------------------------

11/10/14 Cyclonic storm 'Hudud comes in India


8/10/2014 One Day cricket with India and West Indies at Kochi today (8/10/14)

8/10/14 Jaya's bail petition has been rejected, she is in jail

07/10/14 Apple I Phone comes in India for Rs. 53500/-

07/10/2014 Maruti Ciaz comes in Kerala
7/10/14 Building permit now online in Corporation areas-debate
05/10/2014 Building Permit through Online from 7th October, 2014 in Corporation areas
05/10/2014 0- 1600 - റാം മാണ്ട് സ്ഥാപിച്ച East India Company - യിൽ മലയാളിക്ക് share 
3/10/14 Flex cloth has been banned in Kerala
3/10/14 Patna - Dessra celebration - 32 lives dead
3/10/14 സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ പ്രസസ്ത ഗായകൻ യേശുദാസിൻറെ അഭിപ്രായം
യേശുദാസ് - വിവിധ മാദ്യമങ്ങൾ
3/10/2014 RSS നേതാവിൻറെ പ്രസംഗം ദൂര ദർശനിൽ - വിവാദം
1/10/2014 Jayalalitha - Bail petition may be consider today
1/10/2014 കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ച സംഭവം - സ്കൂൾ അടച്ചുപൂട്ടി
30/09/2014 പനീർ സെൽവം തമിഴ് നാട് മുഖൃമന്ത്രി
പനീൽ സെൽവം  വിങ്ങിപ്പൊട്ടി
29/09/2014 Mathrubhumi daily on 29/09/2014
ജയ ലളിത - Manorama Editorial
29/09/2014 New Chief Justice of India - H.L. Dathu
29/09/2014 Prime Minister of India, Narendra Modi is in US
29/09/2014 Modi in US at Madison Square
29/09/14 മോഡി വിദേശത്തു
29/09/2014 Central Home Affairs Minister Sri. Rajnath Sing at Thiruvananthapuram Sree Padmanapha Temple
----------------------------------------------------------------------
29/09/2014 Jay in jail - Report
27/09/2014 Jayalalitha (Tamil Nadu Chief Minister) goes to Jail
28/09/2014 Life of jayalalitha
28/09/2014 വൈദ്യുതി മോഷണം 
28/09/2014 കാറുകൾക്ക് അധിക നികുതി
----------------------------------------------------------------------
25/09/2014 First Picture taken by Mangalyaan
24/09/2014 മംഗൾയാൻ- വിജയത്തെക്കുറിച്ച് മാതൃഭൂമി ദിനപ്പത്രം
24.09.2014 7.17 ഇന്ത്യയുടെ ചരിത്രദൗത്യമായ മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി
24.09.2014 മംഗള മുഹൂർതം
23.09.2014 നാളെ ഇന്ത്യ ചൊവ്വയെ കീഴടക്കും
ചരിത്രത്തിനരികെ - മംഗൾയാൻ
ഇന്ത്യ - ശ്വസമടക്കിയിരിക്കുന്നു 
05/10/14 Mangalyaan - Network Times published bad cartoon 
07/10/2014 New York Times apologies for their bar cartoon published 
----------------------------------------------------------------------------------------------------------
20/9/14 India - China recent agreements

19/9/2014 17TH ASIAN GAMES STARTED AT INCHEON, KOREA
05/10/2014 17th Asian Games end, next Jakarta 

3/10/14 ടിന്റുവിനു സ്വർണം
01/10/14 സരിതയെ ബൊക്സിങ്ങിൽ വിധികർത്താക്കൾ തോല്പ്പിച്ചു
01/10/2014 Mathrubhumi dt.1/10/14
19/09/2014 - ഇഞ്ചോടിഞ്ച് ഇന്ത്യ
Incheon Asian Games 2014- Official Site

19/09/2014 Palakkadu Medical College has opened

18/09/2014 Pension age of Kerala State Employees may be raised from 56 to 58
11/09/2014 Thiruvananthapuram - New Theater - New sound system is introduced.
11/09/2014 IPhone6 and IPhone6 Plus available in India from October 17, 2014 (amount may be Rs.50000 to 60000)
10/09/2014 Assian Games - 2014 Indian team selected
09/09/2014 IPhone and IWatch
09/09/2014 IPhone6, IPhone6 Plus and IWatch has been introduced by Tim Cook on 19/09/2014 at 10.30pm
06/09/2014 New Governor of Kerala - P. Sadasivam
-----------------------------------------------------------------
30.08.2014 Sheela Dixit (Kerala Governor) has been resigned
30/08/2014 Arms and animations' production is to be stated in India itself
29/08/21014 Jan Dhan Yogana - bank account for all


---------------------------------------------------------
26/07/2014 അൽജീരിയ വിമാനം തകർന്നു 116 പേർ മരിച്ചു-2
25/07/2014 അൽജീരിയ വിമാനം തകർന്നു 116 പേരെ കാണാതായി
25/7/2014 രാഷ്ട്രപതി ഭവൻ മ്യൂസ്യം തുറന്നു
---------------------------------------------------------
24/07/2014 കഡ്ജുവിന്റെ വെളിപ്പെടുത്തൽ ............
24/07/2014 കട്ജുവിന്റെ നീതിയും ന്യായവും
---------------------------------------------------------

Commonwealth Games 2014
23/07/2014 Common wealth games started today at Glasgow -2014 
26/07/2014 India's First Gold
27/7/2014 Medal in Shooting


---------------------------------------------------------
23/04/14 Gassa has died 604 people
19/07/2014 Kerala High Court - Chief Justice - Manjula Chellor
19/7/2014 Malaysia Airlines Plane With 295 Aboard Crashes in Ukraine15.07.2014 Five New Governors appointed

---------------------------------------------------------
FIFA Final 
13/07/2014 എല്ലാ കണ്ണുകളും മാരക്കനയിലേക്ക് 
---------------------------------------------------------
12/7/14 Supreme Court Judge - Udai U. Lalith  
12/07/14 കര സേന ഉപമേധാവി 
---------------------------------------------------------
ബജറ്റ് 2014 
പ്രതീക്ഷകൾ ചിറക് അരിഞ്ഞു 
ബജറ്റ് Details
11/07/2014 Central Budget 2014
11/07/14 വിഴിഞ്ഞത്തെ തഴഞ്ഞു
11/07/2014 Budget 2014 (Modi Government)
---------------------------------------------------------
7/7/14 Alfredo Di Stéfano has died

6/07/2014 നേഴ്സ് മാർ തിരിച്ചെത്തി

5/07/2014 ഇറാക്കിൽ ആഭ്യന്തര കലാപം - മലയാളി നേഴ്സ് മാർ തിരിച്ചെത്തി
3/07/2014 PK. Chandranandan has died
VK. Chandranandan with VS Achuthanandan
28/06/2014 Andra - Gas Pipeline exploded - 16 dead
25/6/14 സദാമിന് ശിക്ഷ വിധിച്ച ജഡ്ജിക്ക് വധ ശിക്ഷ
24/6/2014 CK. Govindan Nair - 50th Death Anniversary23/06/2014 World's first Manthrika Kottaram 23/06/2014 Koothattukulam Mary has died 
ഒളിവിലെ കനൽ
സമര നായിക
സമൂഹത്തോടൊപ്പം
--------------------------------------------------------------
21/06/2014 Train fare hiked by New Government
18/06/2014 Appointing new governors (UPA government's governors has been changed)
ഗവർണർമാരെ നീക്കുന്നു
--------------------------------------------------------------
15/6/14 INS Vikranth Commissioned
15/6/14 മോഡിയുടെ ഭൂട്ടാൻ സന്ദർശനം 
--------------------------------------------------------------
14/06/2014 Rishi Raj Sing (The most honest IPS Officer in India) in leave due to the seat belt debate
--------------------------------------------------------------
13/6/14 Indian Civil Service - Johny Tom 8th Rank
13/6/14 - Infosys New Chairman
--------------------------------------------------------------
2014 ഫുഡ്‌ ബോൾ വേൾഡ് കപ്പ്‌ 

--------------------------------------------------------------

11/6/2014 World Cup Foot Ball - started Tomorrow 
11/06/2014 World Cup Foot Ball-ഒരുക്കങ്ങൾ തുടങ്ങി

10/06/2014 മോഡി സർക്കാരിന്റെ നയപ്രഖ്യാപനം





---------------------------------------------------------------------------------------------------
8/6/ 2014 Mumbai Metro Train Service Started
---------------------------------------------------------------------------------------------------

7/06/2014 സുവര്ണ ക്ഷേത്രത്തിൽ തമ്മിലടി
7/6/2014 Indian Stock Market very high level position
7/06/2014 - New Loksabha Speaker - Sumitra Mahajan
---------------------------------------------------------------------------------------------------

---------------------------------------------------------------------------------------------------

മഹാരാഷ്ട്രയിലെ അമരക്കാരൻ
---------------------------------------------------------------------------------------------------
2/06/2014 Telungana has born (First Chief Minister: Chandra Sekhar Rao)
2/6/2014 Sachin Tendulkar at Secretariat

---------------------------------------------------------------------------------------------------

31/05/2014 Official House of Prime Minister of India - House No: 5, Race Course Road, in New Delhi
31/5/2014 മോഡി സർക്കാർ- 100% വിദേശ സഹായം- പ്രതിരോധ മേഘലയിലും 
30/5/2014 Modi Government 100 days Programmes
30/5/2014 Modi resign Vadodhara MP Seat
----------------------------------------------------------------------------------------------------
29/5/2014 Ambassador Car production stopped
----------------------------------------------------------------------------------------------------
29/5/2014 First preference given to the States
28/05/2014 മോഡി ഷെരീഫ് കൂടിക്കാഴ്ച
28/5/2014 Conversation with Pakistan President - Sherif and Indian Prime Minister Modi
28/5/2014 Sherif and Modi - കൂടിക്കാഴ്ച
28/5/2014 Share Market and Modi
----------------------------------------------------------------------------------------------------
28/5/2014 Kochi team - renamed as Kerala Blasters - Sachin with Kerala CM Sri. Ummanchandy.
സച്ചിന്റെ സ്വന്തം ടീം കേരളത്തിൽ നിന്ന്
ദേശീയ ഗെയിംസ് - ഗുഡ് വിൽ ambassador 
നല്ല നാളെ സ്വപ്നം കാണാം 
സച്ചിൻ കേരളത്തിൽ
----------------------------------------------------------------------------------------------------
NARENDRA MODI GOVERNMENT
27/5/14 രാഷ്ട്ര പതി ഭവനിൽ വച്ച് മോഡി അധികാരമേറ്റു
27/5/14 Narendra Modi 15th Prime Minister of India
മോഡി അധികാരത്തിൽ
പ്രത്യാശയോടെ പുതിയ സർക്കാർ
27/5/2014 Central Ministers
25/5/14 Sonia elected again as Congress Parliamentary Party leader
17/5/2014 Stock market high
17/5/2014 Election Result
Kerala Result
Narendra Modi
----------------------------------------------------------------------------------------------------

25/5/14 Adv. Ayyappan Pillai- 100th Death Anniversary
25/4/14 Rajani Kanth's Picture Kochadayan show started on 24/5/14
24/5/14 Afghanistan - Indian Consulate attacked by Chaver
12/5/2014 Blade Mafia - Raid
----------------------------------------------------------------------------------------------------
11/5/2014 RI Act അപേക്ഷ നിരസിച്ച കൃഷി ഓഫീസർക്ക് 2500 രൂപ പിഴ




----------------------------------------------------------------------------------------------------
11/5/2014 Opinion of Election Commission
11/5/2014 Last phase of Election
11/5/2014 അവസാനത്തെ കൊട്ടിക്കലാശം




----------------------------------------------------------------------------------------------------
9/5/2014 കേരളം വേനൽ മഴയിൽ കുതിർന്നു
----------------------------------------------------------------------------------------------------

----------------------------------------------------------------------------------------------------
7/5/2014 Education right law
----------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------
6/5/2014 State Civil Service came to existence
6/5/2014 - Narendra Modi - പ്രസംഗം വിവാദത്തിൽ
5/5/2014 Maharashtra Train Accident - 20 died
----------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------
3/5/2014 Home Minister will be visited all Police Stations in Kerala
3/5/2014 Loan limit is raised in Co-operative banks 3/5/2014 Swadesabhimani Ramakrishna Pillai - Old hone
3/5/2014 Chennai Bomb  Blast
1/5/2014 Kerala Civil Service Board may be formed very soon
----------------------------------------------------------------------------------------------------
1/5/2014 മോഡിക്കെതിരെ കേസ് 
----------------------------------------------------------------------------------------------------
29/4/2014 Mithranikethan - Director - Viswanathan has died
----------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------
27/4/14 John 23rd - became saint (വിശുദ്ധൻ)
നല്ലവനായ പാപ്പ
27/4/14 John Paul 2nd - became saint (വിശുദ്ധൻ)
മഹാനായ പാപ്പ
വിശുദ്ധൻ
വിശുദ്ധന്മാർ 
----------------------------------------------------------------------------------------------------
26/4/14 Rajeev assassinate case - തീരുമാനം ഭരണ ഘടന ബെഞ്ചിന് 
ഏഴു പേരുടെ മോചനം വൈകും
-----------------------------------------------------------------------------------
26/4/14 ദൂരദർശൻ ഭൂതല സംപ്രേക്ഷണം നിർത്തുന്നു
-----------------------------------------------------------------------------------
NOKIA
26/4/14 Nokia - Microsoft contract - Nokia handover all property except Sreeperumpazhuthoor unit to Microsoft
ചെന്നൈ പ്ലാന്റിൽ കരാർ ഉത്പാദനം
Nokia and Microsoft completed their transactions


-----------------------------------------------------------------------------------
24/4/2014 NAFED അടച്ചു പൂട്ടൽ ഭീഷണിയിൽ
23/4/2014 Digitization all old Malayalam Books - Thunjath Ramanujan Trust

-----------------------------------------------------------------------------------
-----------------------------------------------------------------------------------




-----------------------------------------------------------------------------------
21/4/14 Today Kerala Medical/ engineering Entrance Exam
-----------------------------------------------------------------------------------
20/4/2014 കുഴി അടക്കൽ യന്ത്രം കേരളത്തിൽ
-----------------------------------------------------------------------------------
20/4/2014 Kerala State Film Award 2014
State Film Award 2014
ജൂറിയെ പരിഹസിച്ച് സംവിധയകാൻ ബിജു. സുരാജിന് നല്ല നടനുള്ള ദേശീയ അവാർഡ്‌ കിട്ടിയിരുന്നു. എന്നാൽ സംസ്ഥാന അവാർഡ്‌ കിട്ടിയില്ല. ഇതു വിരോധാഭാസമാണ്. 
ഫഹദ്, ലാൽ നല്ല നടൻ, സുരാജ് ഹാസ്യ നടൻ 
State Award details 
-----------------------------------------------------------------------------------
SRI PADMANABHA TEMPLE
9/5/14 ക്ഷേത്രവും രാജ കുടുംബവും
7/5/2014 5 rooms inspection is completed
കൽപ്പടവുകൾ
27/4/14 125 താക്കോലുകൾ പുതിയ ഭരണ സമിത്ക്കു കൈമാറി
26/4/14 - കുഴിച്ചപ്പോൾ പടികൾ കണ്ടു
ക്ഷേത്രത്തിലെ ആചാരങ്ങൾ മാറില്ല, ഭരണ മാറ്റം മാത്രം
ബി - നിലവറ തുറക്കുന്നു
പുതിയ ഭരണ സമിതി നിലവിൽ വന്നു
ഗുരുവായൂർ നാഗപടത്താലി 
KP Indira take charge as Administrator
സുഭദ്ര അന്തർജനം
26/4/14 - രാജ കുടുംബത്തിൻറെ നിയന്ത്രണം മാറുന്നു
24/4/14 Amicus Curiae report is an important one - Supreme Court
19/4/14 Padmanabha Temple - Amicus Curiae seeks audit of temple wealth
B  Room to be opened - Amicus Curiae
23/4/14 Padmanabha Swamy Temple property - Case today
പല നാൾ തിരുടൻ ഒരു നാൾ പെടുവാൻ 
28/4/2014 നിധിശേഖരത്തിൽ കൃത്രിമം
-----------------------------------------------------------------------------------
23/4/14 Funeral of Gabriel Garcia Marquez
19/4/14 Gabriel García Márquez has died
വായനക്കാരുടെ സ്വന്തം എഴുതുകാരൻ (Mathrubhumi)
കഥ പറയാൻ ഗാബോ ഇനി വരില്ല (Manorama)
കൈരളിയുടെ പ്രണാമം (Manorama Editorial)
മക്കൊണ്ടോ എന്ന നഗരം
അക്ഷര മാന്ത്രികൻ
-----------------------------------------------------------------------------------
17/4/2014 Supreme Court decree -  ഭിന്ന വർഗത്തിൽ പെട്ടവർക്ക് പ്രത്യേക സംവരണം 
-----------------------------------------------------------------------------------
17/4/14 5th Phase voting today for 121 seats
17/4/14 SSLC 2014 Result 75.47%
-----------------------------------------------------------------------------------
മലയാള മനോരമ -മുഖ പ്രസംഗം
-----------------------------------------------------------------------------------
-----------------------------------------------------------------------------------
15/4/14 Video Conferencing started in all Taluk of Kerala
-----------------------------------------------------------------------------------
-----------------------------------------------------------------------------------
-----------------------------------------------------------------------------------
14/4/14 Kochi Foot ball team taken by Sachin Tendulkar
-----------------------------------------------------------------------------------
13/4/14 Gulsar got Dadasaheb Phalke Award 2014
-----------------------------------------------------------------------------------
13/4/14 സ്ത്രീകൾക്കുള്ള 10 സുരക്ഷാ mobile phone app കൾ
-----------------------------------------------------------------------------------
-----------------------------------------------------------------------------------
11/4/14 Samsung Galaxy S5 introduced in India (കേരളത്തിൽ 11/4/14 ന് വിൽപ്പനക്കെത്തി)




-----------------------------------------------------------------------------------
ഒരു യുഗം അവസാനിച്ചു
----------------------------------------------------------------------------------
8/4/14 Mangalyan has completed 50% journey
8/4/14 INS Vikran has been dismantled 
5/ 4/ 14 - PSLV - IRNSS-1B ഭ്രമണ പദത്തിൽ
-----------------------------------------------------------------------------------
നിര്ഭയ വകുപ്പ് പ്രകാരമുള്ള ആദ്യ വിധി-ബലാത്സംഗത്തിനുള്ള ഇന്ത്യയിലെ ആദ്യ വധ ശിക്ഷ
-----------------------------------------------------------------------------------
-----------------------------------------------------------------------------------
4/4/14 Chavara, Father became as saint
-----------------------------------------------------------------------------------
3/4/14 Unnikrishnan Puthoor has died 
ഉണ്ണികൃഷ്ണൻ പുതൂർ (മലയാള സാഹിത്യകാരൻ) അന്തരിച്ചു - മാതൃഭൂമി 
Autobiography of Unnikrishnan Puthoor
സാഹിത്യത്തിലെ ഒറ്റയാൻ ഓര്മ യായി 
സി.രാധാകൃഷ്ണൻ ഓർമ്മിക്കുന്നു 
-----------------------------------------------------------------------------------
1/4/2014 You can rectify the photo uploading error in Kerala PSC onetime registration upto May 15, 2014
-----------------------------------------------------------------------------------
-----------------------------------------------------------------------------------
-----------------------------------------------------------------------------------
-----------------------------------------------------------------------------------
-----------------------------------------------------------------------------------
-----------------------------------------------------------------------------------
30/3/14 SSLC valuation camp work started
-----------------------------------------------------------------------------------
-----------------------------------------------------------------------------------
29/3/14 India polio free, World Health Organisation
-----------------------------------------------------------------------------------
-----------------------------------------------------------------------------------
29/3/14 Salim Raj (Gun man of Kerala Chief Minister, Sri. Umman Chandi) case hand over to CBI
-----------------------------------------------------------------------------------
29/3/14 - SSLC valuation started today
-----------------------------------------------------------------------------------
29/3/14 IPL - Gavaskar New president
29/3/14 Gavaskar
-----------------------------------------------------------------------------------
-----------------------------------------------------------------------------------
-----------------------------------------------------------------------------------
29/3/14 Question Paper ചോര്തിയെന്നരോപിച്ച് Newman College -ൽ  നിന്ന് പുറത്താക്കിയ Prof. Joseph നെ, ഇതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഭാരിയ മരിച്ചതിനു ശേഷം തിരിച്ചെടുത്തു

29/3/14 Prof. Joseph (Malayalaanorama report)

-----------------------------------------------------------------------------------
26/3/ 14 റഷ്യയെ G8 ൽ   നിന്നു പുറത്താക്കി-ഇനി G7
-----------------------------------------------------------------------------------
-----------------------------------------------------------------------------------
-----------------------------------------------------------------------------------
-----------------------------------------------------------------------------------
25/3/14 Egypt - 526 പേരെ വധ ശിക്ഷക്ക് വിധിച്ചു
-----------------------------------------------------------------------------------
25/3/14 Aadhar not compulsory - Supreme Court
-----------------------------------------------------------------------------------
-----------------------------------------------------------------------------------
റഷ്യയെ G8 - നിന്ന് പുറത്താക്കി
-----------------------------------------------------------------------------------
19/3/14 Kasthoori Rangan - Draft Report has been published
-----------------------------------------------------------------------------------
19/3/14 Windows will withdraw the Windows XP OS support from April 2014
-----------------------------------------------------------------------------------
18/3/14  The United States and European Union imposed personal sanctions on Monday on Russian and Crimean officials involved in the seizure of Crimea from Ukraine as Russian President Vladimir Putin signed a decree recognising the region as a sovereign state.
14/3/14 - US Court Dismissal of visa fraud charges against Devyani Khobragade
-----------------------------------------------------------------------------------
13/3/14 Apple's new products
-----------------------------------------------------------------------------------
12/03/14 55 branches in Mahila Bank
-----------------------------------------------------------------------------------
12/3/14 Vietnam Flight


-----------------------------------------------------------------------------------

11/03/2014 Nokia Android Phone comes in India
-----------------------------------------------------------------------------------
10/3/2014 - Kerala's First Mahila Bank in Thiruvananthapuram
-----------------------------------------------------------------------------------

6/ 3/ 2014 ജ്ഞാനപ്പാന പുരസ്‌കാരം - C. Radhakrishnan ന് 

-----------------------------------------------------------------------------------

GENERAL ELECTION 2014
----------------------------------------------------------------------------------------------------
05/05/2014 Sheela Dixit Kerala Governor
----------------------------------------------------------------------------------------------------
11/03/2014 Kasthoori Rangan - Draft approved

05/03/2014 Kasthoori Rangan Report - കേരളം പറഞ്ഞ മാറ്റം വരുത്തണം - ഉമ്മൻ ചാണ്ടി 

04/03/2014 - കരടു വിജഞ്ഞപനം തയ്യാറായി 
----------------------------------------------------------------------------------------------------
04/03/2014 Oscar - 2014 
----------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------
3/3/14 - GK PIllai - ഗാന്ധിജിയുടെ മര്ഗ്ഗദർശി 
-----------------------------------------------------------------------------------------------------
2/3/2014 National Dairy Development Board - New Chairman T.Nandakumar (Malayali)
------------------------------------------------------------------------------------------------------

2/3/2014 Telungana നില വിൽ വന്നു


===========================================================

1/ 3/ 2014 ഇലക്ഷൻ പ്രമാണിച്ച് ജന പ്രിയ തീരു മണങ്ങ ളുമായി UPA Government

----------------------------------------------------------------------------------------

26/2/2014 പൌരന്മാർക്കുള്ള നിയമം നിയമസഭാ സാമാജികർക്കും ബാധകം
----------------------------------------------------------------------------------------
2014 Mobile World Congress - Barcelona
Nokia മൊബൈൽ കമ്പനി - Android Operating System -ൽ പ്രവര്ത്തിക്കുന്ന ഫോണ്‍ അവതരിപ്പിച്ചു 
നോക്കിയ X , X 1, X + 


(More .......................)
----------------------------------------------------------------------------------------
23/ 2/ 14 പാമ്പൻ പാലത്തിനു 100 വയസ് 


----------------------------------------------------------------------------------------
22/02/2014 Whistle-blowers’ Protection Bill passed
Read from wikipedia
----------------------------------------------------------------------------------------
22/2/2014 Bitcoin is a peer-to-peer payment system and digital currency introduced as open source software in 2009 by pseudonymous developer Satoshi Nakamoto. It is a cryptocurrency, so-called because it uses cryptography to control the creation and transfer of money.[5] Conventionally, "Bitcoin" capitalized refers to the technology and network whereas lowercase "bitcoins" refers to the currency itself
----------------------------------------------------------------------------------------
21/ 2/ 2014 whats app - social network has taken by Facebook for $1900 Crores 21/2/14 TP Murder case - CBI Inquiry (Mathrubhumi dt. 21/2/14)
21/2/14 Telungana bill passed by Rajyasabha
21/2/14 Music Director Reghukumar has died
21/ 2/ 2014 രഘു കുമാർ (Brief History)

21/02/2014 - ഭാരിച്ച നഷ്ടവുമായി KSRTC 75th വർഷത്തിലേക്ക് 





----------------------------------------------------------------------------------------
12/02/2014 whats app നെ facebook 1900 കോടി ഡോളറിനു ഏറ്റെടുത്തു
Facebook ന്  ബദലാകാൻ Telegram 
----------------------------------------------------------------------------------------
19/ 2/ 2014 (29th State of India) തെലുങ്കാന ബിൽ ലോകസഭ പാസാക്കി
19/2/2014 ആന്ധ്ര പ്രദേശ്‌ മുഖ്യ മന്ത്രി രാജിവച്ചു 


----------------------------------------------------------------------------------------
Budget 2014 (Interim Budget) 17/2/14
18/2/2014 Monday - കേന്ദ്ര ധനമന്ത്രി ശ്രീ . ചിദംബരം പാർലമെന്റിൽ ഇടക്കാല ബഡ്ജെറ്റ് അവതരിപ്പിച്ചു 
18/2/14 Central Govt. Interim Budget (Mathrubhumi daily)
18.2.14 (Mathrubhumi) - Budget Details
----------------------------------------------------------------------------------------
18/2/14 New District Collector in Thiruvananthapuram - Biju Prabhakar

----------------------------------------------------------------------------------------
----------------------------------------------------------------------------------------
16/2/2014 ഡൽഹിയിൽ രാഷ്ട്ര പതി ഭരണം
ഡൽഹിയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി 
----------------------------------------------------------------------------------------
സത്യ സന്തനയ ഒരു മുഖ്യ മന്ത്രിയെ ചതിച്ചു
15/2/14 അഴിമതി തടയാനുള്ള ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ രാജിവെച്ചു. ബില്ലിന് നിയമസഭ അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച 14/2/2014)രാത്രി 8.30 മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിന് രാജിക്കത്ത് അയയ്ക്കുകയായിരുന്നു
15/2/14 - Arvind Kejriwal (Dehil Chief Minister) resigns (49 days duration cabinet)

----------------------------------------------------------------------------------------
15/2/14 നിര്ഭയ കേരളം ഇന്ന് ഉദ് ഘാടനം (by Soniya Gandhi at 11.30pm) 
----------------------------------------------------------------------------------------
15/2/14 നാളെ ആറ്റുകൽ പൊന് കാല - 3000 police for protection
15/2/14 Attukal Pongala
16/2/14 Attukal Pongala - പുണ്യത്തിന്റെ പൊങ്കാല 
----------------------------------------------------------------------------------------
2014-Railway Budget - Mallikarjuna Karge, Railway Minister
നിരക്കുവർധനയില്ല (Mathrubhumi Daily 2014, Feb 13
----------------------------------------------------------------------------------------
----------------------------------------------------------------------------------------
12/2/14 Olympics Association has been withdrawn India's ban
----------------------------------------------------------------------------------------
V.M. Sudheeran - Personal Details
സുധീരന്റെ ശൈലി
Chief Minister Sri. Umman Chandy against VM Sudheeran
----------------------------------------------------------------------------------------
----------------------------------------------------------------------------------------
10/2/14 Maruti 800 production has been stopped.

----------------------------------------------------------------------------------------

05/02/2014 Sugathakumari at 80
05/ 02 / 2014 Retirement age
----------------------------------------------------------------------------------------
----------------------------------------------------------------------------------------
30/01/2014 രക്ത സാക്ഷി ദിനം (ഹാത്മാ ഗാന്ധിയെ ഒരു മത ഭ്രാന്തൻ വെടിവച്ചു കൊന്ന ദിനം)

ഒരിക്കൽ ക്കൂടി ഗാന്ധിജി യെ ഓർക്കാം 


അവസാന ദിവസം , അന്തിമ നിമിഷം 




----------------------------------------------------------------------------------------

29/01/2014 T.P. ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയ കേസിന്റെ വിധി 

T.P Chandrasekharan (2 July 1960 – 4 May 2012) Chandrasekharan in 2009 had left the CPI(M) to form a splinter communist party called Revolutionary Marxist Party, and led his newly formed party to moderate success in local polls. Chandrashekaran was born in Onchiyam on July 23, 1960 as the second child of Appuni Nambiar and Padmini Amma. He started his political career as an activist of the CPI(M)'s student wing SFI, later joining the mainstream party and becoming a prominent member of CPI(M). Chandrasekharan was attracted to the values and political stands of V S Achuthanandan, the veteran leader of the CPI(M) and ramained a strong VS supporter while working with the party.

മാതൃഭൂമി - 11 പേര്ക്ക് ജീവപര്യന്തം 
കൊല്ലിച്ചവർക്ക് ശിക്ഷ കിട്ടിയ ആദ്യ വിധി 
പ്രതികൾ 
പ്രധാന പ്രതി 
----------------------------------------------------------------------------------------

----------------------------------------------------------------------------------------
54th Kerala schoolkalolsavam - 2014 - Palakkad

Winner Kozhikkode

Mathrubhumi daily 26/1/2014 - report
----------------------------------------------------------------------------------------
26/1/2014 Padma Bhooshan and Padma sree -2014
----------------------------------------------------------------------------------------
----------------------------------------------------------------------------------------
----------------------------------------------------------------------------------------
18/01/2014 Google Smart Lens 
----------------------------------------------------------------------------------------

18/ 01 / 2014 Suchitra Sen has died - പ്രശസ്ത ബംഗാളി സിനിമാ നടി സുചിത്ര സെന് അന്തരിച്ചു 

----------------------------------------------------------------------------------------

22/01/2014 Sunand's Suicide - അന്വേഷണത്തിനു ഉത്തരവ് 

18/01/2014 - കേന്ദ്ര മന്ത്രി ശശി തരൂറിന്റെ 3 -മത്തെ ഭാര്യ (Sunanda Pushkarസുനന്ദ പുഷ്കർ ആത്മഹത്യ ചെയ്തു 




----------------------------------------------------------------------------------------
17/01/2014 Kerala Govt. Ayurveda College - 125 years celebration

----------------------------------------------------------------------------------------


----------------------------------------------------------------------------------------

----------------------------------------------------------------------------------------
13/01/2014 നസ്സീർ - 25 -മത് ചരമ വാർഷികം 
----------------------------------------------------------------------------------------
12/1/2014 Ariel Sharon has died. -Former Israeli prime minister Ariel Sharon died at 85 on Saturday 11/1/2014 (Manorama Report)
 ----------------------------------------------------------------------------------------
12/1/2014 UAE Conciliate has opened in Thiruvananthapuram 


----------------------------------------------------------------------------------------
12/1/ 2014 ഇന്ത്യ -അമേരിക്ക ബന്ധം വഷളാകുന്നു (മരോരമ ദിനപത്രം)



11/1/2014 ദേവയാനിയെ അമേരിക്ക പുറത്താക്കി 



----------------------------------------------------------------------------------------
11/1/ 2014 - Kerala PSC - No name and date shown in photo -PSC should take decisions against this problems


----------------------------------------------------------------------------------------
05/01/2014 - GSLV - D5 the GSLV-D5, which used an indigenous cryogenic stage to put the GSAT-14 into orbit, the Indian Space Research Organisation is getting ready for the next GSLV flight with its own cryogenic engine within a year.
----------------------------------------------------------------------------------------
K.P. Udayabhanu, musician, died at his residence here on Sunday (05/01/2014). He was 78. He is survived by his son, Rajeev Udayabhanu. His wife, Vijayalakshmi, died in 2007

മരിച്ചത് നന്മയുടെ സംഗീതം  (Deepika )

----------------------------------------------------------------------------------------
04/01/2014 - Kochi LNG terminal commissioned on 04/1/2014 by Dr. Manmohan Sing, Prime Minister of India
----------------------------------------------------------------------------------------
04/01/2014 GSLV -D5 count down started today


----------------------------------------------------------------------------------------
2013
----------------------------------------------------------------------------------------
30/ 12 / 2013 NSS 100 years

----------------------------------------------------------------------------------------
30/12/2013 KPCC President Sr. Remesh Chennithala ആഭ്യന്തര മന്ത്രിയാകും
01/ 01 / 2014 രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി . തിരുവഞ്ചൂർ രാധാകൃഷ്ണൻ - വനം, വന്യജീവി, സ്പോര്ട്സ്, ഗതാഗതം 
----------------------------------------------------------------------------------------
24 / 12 / 2013 -Tehelka founder editor Tarun Tejpal extended by 12 more days the judicial custody due to accused in a sexual assault case
----------------------------------------------------------------------------------------
(Arvind Kejriwal (born 16 August 1968) is the 7th and current Chief Minister of Delhi. Born in Haryana, Kejriwal is a graduate of the Indian Institute of Technology Kharagpur, where he studied mechanical engineering. He worked for the Indian Revenue Service (IRS) as a Joint Commissioner in the Income Tax Department. He is well-known for his role in drafting a proposed Jan Lokpal Bill and his efforts to bring and implement the Right to Information (RTI) Act at grassroots level)

23/ 12 / 2013 (Aam Adhmi Party) ആം ആത്മി പാര്ട്ടി ഡൽഹിയിൽ അധികാരത്തിൽ 


Dec 2014 കേരള ശാസ്ത്ര പുരസ്‌കാരം 2014 - Dr. MS. Valiyathan നു സമ്മാനിച്ചു 
----------------------------------------------------------------------------------------
22/ 12/ 2013 കരുണാകരന്റെ പ്രതിമ രാഷ്‌ട്രപതി അനാവരണം ചെയ്തു 
----------------------------------------------------------------------------------------

18/12/2013 Devayani Khobragade was arrested on 12 December 2013 by American Police
----------------------------------------------------------------------------------------
----------------------------------------------------------------------------------------
----------------------------------------------------------------------------------------
18/12/2013 അഴിമതി തടയുന്നതിനുള്ള Lokpal Bill has passed by Indian Parliament
----------------------------------------------------------------------------------------
ഉത്രാട സൂര്യന് വിട - Mathrubhumi Daily dt. 17/12/2013
----------------------------------------------------------------------------------------
15/12/2013 കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി അന്തരിച്ചു
----------------------------------------------------------------------------------------
15/12/2013 പ്രസിദ്ധ ചിത്രകാരൻ C.N. കരുണാകരന അന്തരിച്ചു 




----------------------------------------------------------------------------------------
14/12/2013 Artist C.N. Karunakaran has died
----------------------------------------------------------------------------------------
06/12/2013 ധക്ഷിണാഫ്രികയുടെ പിതാവ് 


നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു




ജൊഹന്നാസ് ബെര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല(95) ജൊഹന്നാസ് ബെര്‍ഗിലെ വീട്ടില് 8.30 അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനസമരത്തിന്റെ നായകന്‍ എന്ന നിലയിലാണ് മണ്ടേല പ്രശസ്തനായത്. മഹാത്മാഗാന്ധിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് അക്രമരഹിത മാര്‍ഗ്ഗങ്ങളിലൂടെടയാണ് വെളുത്തവര്‍ഗ്ഗക്കാരുടെ സര്‍ക്കാറിനെതിരേ അദ്ദേഹം പോരാട്ടങ്ങള്‍ സംഘടിപ്പിച്ചത്.

27 വര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ചതിനുശേഷം പുറത്തിറങ്ങിയ മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കൊണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു. 1994ല്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ മണ്ടേല രാജ്യത്തെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ പ്രസിഡന്റായി അധികാരത്തിലെത്തി.
1918 ജൂലായ് 18ന് ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ പ്രവിശ്യയായ ഉംടാട ജില്ലയിലാണ് മണ്ഡേല ജനിച്ചത്. വര്‍ണവിവേചനത്തിനെതിരേയുള്ള മണ്ടേലയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ അക്രമത്തിന്റെ പാതയിലായിരുന്നു. മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തുടങ്ങിയത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ വഴിത്തിരിവായി. പാര്‍ട്ടിയുടെ യുവജനവിഭാഗം കെട്ടിപ്പടുത്ത മണ്ഡേല ഒരു കാലത്ത് പാര്‍ട്ടിയുടെ സായുധ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു. ഇക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് അദ്ദേഹത്തെ ജയിലിലിട്ടത്.
1962 മുതല്‍ വിവിധ കുറ്റങ്ങള്‍ ചുമത്തി സര്‍ക്കാര്‍ മണ്ഡേലയെ അഴിക്കുള്ളിലാക്കി. അന്താരാഷ്ട്രസമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1990ലാണ് മണ്ടേല ജയില്‍ വിമോചിതനാകുന്നത്. തുടര്‍ന്ന് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തു.
1990ല്‍ ഇന്ത്യ രാജ്യത്തെ പരമോന്നത ബഹുമതിയായ  ഭാരതരത്‌നം നല്‍കി മണ്ടേലയെ ആദരിച്ചിരുന്നു. 1
993ല്‍ സമാധാനത്തിലുള്ള നോബല്‍ പുരസ്‌കാരത്തിന് ദക്ഷിണാഫ്രിക്കന്‍ പിതാവ് അര്‍ഹനായി. മൂന്നുവിവാഹം കഴിച്ചിട്ടുള്ള മണ്ടേലയ്ക്ക് ആറു മക്കളാണുള്ളത്.

സ്വാതന്ത്രിയത്തിലേക്ക് ഒരു നീണ്ട നടത്തം 

വിമോചന സൂര്യൻ മറഞ്ഞു

വിപ്ലവത്തിന്റെ ഏഴഴക് 
മണ്ടേല വിടപറഞ്ഞു (ദീപിക പത്രം 07 / 12 / 2013 )
ജയിൽ പുള്ളി - നംബര് - 466 
ഇന്ത്യയുടെ സുഹൃത്ത്‌ 
മണ്ടേലയുടെ വീട്  (മാതൃഭൂമി 7/12 / 2013 )


---------------------------------------------------------------------------------
30/11/2013 തെഹല്ക്ക പത്രാധിപർ തേജ്‌ പാലിനെ ബലാല്‍ സംഗ കേസില്‍ അറസ്റ്റു ചെയ്തു 
---------------------------------------------------------------------------------
15/11/2013 Charls and Camila visited Kerala
ചാള്‍സ്‌ രാജകുമരനും കാമിലാ രാജകുമാറിക്കും ഹൃദ്യമായ യാത്രആയപ്പ്
സന്ദ് ര്‍ശനം 
---------------------------------------------------------------------------------
കസ്തൂരിരംഗന്‍ റിപ്പോര്ട്ട് പ്രതിഷേധം (ദീപിക പത്ര റിപ്പോര്ട്ട് )
കസ്തൂരിരംഗന്‍ റിപ്പോര്ട്ടിനെതിരെ ഹര്‍ത്താല്‍
ജനരോക്ഷം ഇരമ്പുന്നു 
---------------------------------------------------------------------------------

പ്രശസ്ത സിനിമാ നടൻ അഗസ്തിൻ അരങ്ങൊഴിഞ്ഞു 

പ്രശസ്ത നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ (56) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതല്‍ ഒരുമണിവരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വെള്ളിമാടുകുന്നിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. 
നാളെ ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് കോഴിക്കോട് പാറോപ്പടി സെന്റ് ആന്റണീസ് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും. നൂറിലധികം സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ചിരപരിചിതനാണ് ഈ കോഴിക്കോട്ടുകാരന്‍ . നാടകരംഗത്ത് നിന്നാണ് സിനിമയുടെ ബിഗ്‌സക്രീനിലേക്ക് അഗസ്റ്റിന്‍ എത്തുന്നത്. രഞ്ജിത്ത് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ദേവാസുരം, സദയം, ആറാം തമ്പുരാന്‍, ചന്ദ്രലേഖ, ഇന്ത്യന്‍ റുപ്പി തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍ . ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്. ഹാന്‍സിയാണ് ഭാര്യ. 'എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന സിനിമയിലൂടെ നായികയായി മലയാള സിനിമയിലെത്തിയ ആന്‍ ആഗസ്റ്റിനും ജീത്തുവുമാണ് മക്കള്‍ . 
രഞ്ജിത് സംവിധാനം ചെയ്ത മിഴിരണ്ടിലും എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു. അഗസ്റ്റിന് മികച്ച വേഷങ്ങള്‍ ഏറെയും ലഭിച്ചത് രഞ്ജിത്തിന്റെ സിനിമകളിലായിരുന്നു. രഞ്ജിത്-മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റുകളായ ആറാം തമ്പുരാന്‍ , ദേവാസുരം, ഉസ്താദ്, രാവണപ്രഭു, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിലെല്ലാം വ്യക്തിത്വമുള്ള വേഷങ്ങളില്‍ അഗസ്റ്റിനെ പ്രേക്ഷകമനസ്സുകള്‍ കണ്ടു. രാവണപ്രഭുവിലെ ഹൈദ്രോസ്, ബാപ്പു തങ്ങളങ്ങാടിയില്‍ നിന്നാണ് എന്ന് പരിചയപ്പെടുത്തുന്ന ആറാം തമ്പുരാനിലെ മോഹന്‍ലാലിനൊപ്പമുള്ള സന്തതസഹചാരിയായ കഥാപാത്രം, സമാനമായ ഉസ്താദിലെ മോഹന്‍ലാലിന്റെ ഡ്രൈവറായ ആലി ബാബു, വല്യേട്ടനിലെ ഗംഗാധരന്‍, ചന്ദ്രോത്സവത്തിലെ ജോസ്... ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍ . ദേവാസുരത്തില്‍ മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരികളില്‍ ഒരാള്‍ , കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ സിഗ്നല്‍മാന്‍ , ഊട്ടിപ്പട്ടണത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ ... ഹാസ്യവും ക്യാരക്ടര്‍ വേഷങ്ങളും ഒരു പോലെ വിജയിപ്പിച്ച ചരിത്രമാണ് അഗസ്റ്റിനുള്ളത്.
കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലും കഴിഞ്ഞ നാളുകള്‍ പിന്നിട്ട് അഗസ്റ്റിന്‍ വീണ്ടും സിനിമയില്‍ മടങ്ങിയെത്തി. കേരള കഫേയുടെ ഷൂട്ടിങ്ങിനിടയിലാണ് കരള്‍രോഗം തിരിച്ചറിയുന്നത്. 'അന്ന് രോഗം വന്നില്ലായിരുന്നെങ്കില്‍ കള്ളടിച്ച് കരളുപോയി ഞാന്‍ തീര്‍ന്നേനെ' എന്നായിരുന്നു അതിനെക്കുറിച്ച് അഗസ്റ്റിന്‍ പിന്നീട് പറഞ്ഞത്. എന്തിനേയും ശുഭാപ്തി വിശ്വാസത്തോടെയും നര്‍മബോധത്തോടെയും കാണുന്ന പ്രകൃതമായിരുന്നു. 
എന്നും കോഴിക്കോടന്‍ കൂട്ടായ്മയിലും സൗഹൃദങ്ങളുമായിരുന്നു അഗസ്റ്റിന്റെ മനസ്സ്. ഞാനൊരു സിനിമാ നടനായി കാണാന്‍ ആഗ്രഹിച്ച് ഷര്‍ട്ടും പാന്റും വാങ്ങിത്തന്നവര്‍ , ചെന്നൈയിലേക്ക് ടിക്കറ്റ് എടുത്തുകൊടുത്തവര്‍ എല്ലാം സുഹൃത്തുക്കളായിരുന്നു-അസുഖത്തിന് ശേഷം വീണ്ടും അഭിനയിക്കാനെത്തിയ വേളയില്‍ അഗസ്റ്റിന്‍ പറയുകയുണ്ടായി. ഒരിക്കല്‍ പക്ഷാഘാതം വന്ന് തളര്‍ന്നുപോയി, പിന്നീട് തിരികെ ജീവിതത്തിലേക്ക് നടന്നു കയറിയ അഗസ്റ്റിന്‍ അരങ്ങൊഴിഞ്ഞിരിക്കുന്നു.
---------------------------------------------------------------------------------
BHARATH RATNA (ഭാരത് രത്ന അവാര്ഡ്  2013)
 Prof. Rao, a well recognised international authority in solid state and materials chemistry, who has published hundreds of research papers. He is the third scientist, after C. V. Raman and the former President, A.P.J. Abdul Kalam, to be awarded the Bharat Ratna. Prof. Rao’s contributions have been recognised by most of the scientific academies around the world through membership and fellowship, and he has been honoured with national and international awards, the announcement said.
---------------------------------------------------------------------------------

---------------------------------------------------------------------------------
---------------------------------------------------------------------------------

Sachin ദീപിക പത്രം - റിപ്പോര്ട്ട്  16/11/13

ക്രിക്കറ്റ് ദൈവം ക്രീസ് ഒഴിഞ്ഞു (Mathrubhumi Daily dated 17/11/2013)
മാതൃഭൂമി പത്രം - മുഖപ്രസംഗം 17/ 11 / 13 
17/11/2013 സച്ചിന് ഭരത് രത്നം അവാര്ഡ് 
06/11/2013 സച്ചിന്‍ വിട വാങ്ങുന്നു
Sachin - News in Mathrubhumi
സച്ചിദാനന്ദം

വിസ്മയിപ്പിച്ച സ്‌കൂള്‍ കുട്ടി 

Posted by Mathrubhumi Daily dated 14.11.2013



ഞാനും സച്ചിനും ഒരേ പരമ്പരയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചവരാണ്. 1989 -ല്‍ ഇന്ത്യയുടെ സീനിയര്‍ ടീം പര്യടനത്തിനെത്തും മുമ്പ് എ ടീം പര്യടനത്തിന് പാകിസ്താനിലെത്തിയിരുന്നു. സ്‌കൂള്‍ പരീക്ഷ കാരണം ഈ സംഘത്തിനൊപ്പം സച്ചിനുണ്ടായിരുന്നില്ല. അന്ന് എ ടീമിനൊപ്പമുണ്ടായിരുന്ന അജയ് ജഡേജ എന്നോട് വലിയൊരു വാഗ്ദാനമായ ബാലതാരം തെണ്ടുല്‍ക്കറെക്കുറിച്ചു പറഞ്ഞിരുന്നു. പലകുറി പരാമര്‍ശിക്കപ്പെട്ടതിനാല്‍ ഈ പേര് മനസ്സില്‍ കിടന്നു. ആ വര്‍ഷം അവസാനം എത്തിയ ഇന്ത്യന്‍ ടീമിനൊപ്പം ഒരു കൊച്ചുകുട്ടിയെ കണ്ട് ഞങ്ങള്‍ അന്തം വിട്ടു. വലിപ്പമില്ലെന്നു മാത്രമല്ല ഉയരവുമില്ല. ഇത്രയും സമ്പന്നമായ ബാറ്റിങ് പാരമ്പര്യമുള്ള ഇന്ത്യ എന്തുകൊണ്ട് ഈ സ്‌കൂള്‍ കുട്ടിയെ ടീമിലെടുത്തുവെന്ന് ഞങ്ങള്‍ക്ക് പിടികിട്ടിയില്ല.ഞങ്ങളുടെ സംശയനിവാരണത്തിന് അധിക ദിവസം വേണ്ടിവന്നില്ല. ആദ്യ ടെസ്റ്റില്‍ ചെറിയ സ്‌കോറില്‍ ഞാന്‍ അദ്ദേഹത്തെ പുറത്താക്കി. പക്ഷേ, പരമ്പര അവസാനിക്കുമ്പോള്‍, എന്തുകൊണ്ട് ടീമിലെത്തിയെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. അവസാന ടെസ്റ്റില്‍ എന്റെ പന്തു മുഖത്തുകൊണ്ട് സച്ചിന്റെ വായില്‍ നിന്നും ചോരയൊഴുകി. പക്ഷേ, ഈ ക്ഷതം അയാളെ വേദനിപ്പിച്ചതായി തോന്നിയില്ല. പേടിച്ചുമില്ല. ധൈര്യപൂര്‍വം നിലയുറപ്പിച്ച് അര്‍ധസെഞ്ച്വറിയുമായാണ് മടങ്ങിയത്. 



---------------------------------------------------------------------------------
04/ 12 / 2013 ലോക സ്കൂള്‍ മീറ്റ് 2013
---------------------------------------------------------------------------------
---------------------------------------------------------------------------------



28 / 10 / 2013 
---------------------------------------------------------------------------------
---------------------------------------------------------------------------------
---------------------------------------------------------------------------------
---------------------------------------------------------------------------------
---------------------------------------------------------------------------------

---------------------------------------------------------------------------------
---------------------------------------------------------------------------------

---------------------------------------------------------------------------------
---------------------------------------------------------------------------------
---------------------------------------------------------------------------------


---------------------------------------------------------------------------------
28/09/2013 നിഷേധ വോട്ട്
--------------------------------------------------------------------------
04/08/2013
Kerala PSC extended Rank list duration up to 4.5 years
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി നാലര വര്‍ഷംവരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അടുത്ത റാങ്ക് ലിസ്റ്റ് വരുവരെ പരമാവധി നാലര വര്‍ഷം വരെ തുടരാനാണ് അനുമതി നല്‍കുന്നത്. ഈ കാലാവധിക്കുമുമ്പ് ലിസ്റ്റ് വന്നാല്‍ അത് പരിഗണിക്കാനും മന്തിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ അപകടത്തില്‍ മരിച്ച നാവികരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷംരൂപ വീതം നഷ്ടപരിഹാരം നല്‍കും. കുന്ദംകുളത്ത് തിമിര ശസ്ത്രക്രിയ ചെയ്തതിനെതുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട അഞ്ച് പേര്‍ക്ക് മൂന്ന് ലക്ഷം രൂപവീതം നല്‍കും. അധ്യാപകരുടെ അവാര്‍ഡ് തുക വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

സര്‍വകലാശാല അനധ്യാപകരുടെ നിയമനം പി.എസ്.സിക്ക് വിടാന്‍ ബില്ല് കൊണ്ടുവരും. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫാര്‍മസി വിഭാഗത്തില്‍ അഞ്ച് തസ്തികകള്‍ അനുവദിക്കാനും യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.




--------------------------------------------------------------------------

03/08/2013 The great Carnatic musician and Music director Sri.V.Dhakshinamoorthy (Venkadeswaran Dhakshinamoorthy)passed away
സംഗീതസാഗരം
ശ്രീകുമാരന്‍ തമ്പി(Courtesy: Mathrubhumi Daily dated 03/08/2013)
മഹാനായ ആ മനുഷ്യനും ഞാനും തമ്മിലുള്ള ബന്ധം അച്ഛനും മകനും തമ്മിലുള്ളതാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യമുണ്ടായി. 46 വര്‍ഷത്തെ ബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍. ഇതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു

ദക്ഷിണാമൂര്‍ത്തിസാര്‍ സംഗീതസാഗരമാണ്. ഒരിക്കലും അദ്ദേഹത്തെ ഒരു സംഗീതസംവിധായകന്‍ എന്നല്ല പറയേണ്ടത്. ഇവിടെ അനേകം സംഗീതസംവിധായകരുണ്ട്. ദക്ഷിണാമൂര്‍ത്തിസാറിന്റെ മഹത്വം അതല്ല. ആ സംഗീതസാഗരത്തിനോട് നമുക്ക് ചെന്ന് എപ്പോള്‍ വേണമെങ്കിലും സംശയം ചോദിക്കാം. പ്രഖ്യാതഗായികയായ ശേഷവും എം.എല്‍. വസന്തകുമാരി സംഗീതസംബന്ധമായ സംശയത്തിന് ഉത്തരം തേടി അദ്ദേഹത്തെ തേടിവരുന്നത് എനിക്കറിയാം. രാഗങ്ങളെക്കുറിച്ചുള്ള സംശയങ്ങളുമായി ദക്ഷിണാമൂര്‍ത്തി സാറിനെ തേടിയെത്തിയിരുന്നു നടി ശ്രീവിദ്യ.

മഹാനായ ആ മനുഷ്യനും ഞാനും തമ്മിലുള്ള ബന്ധം അച്ഛനും മകനും തമ്മിലുള്ളതാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യമുണ്ടായി. 46 വര്‍ഷത്തെ ബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍. ഇതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. അതിനേക്കാളുപരി മലയാള സിനിമയുടെ ഭാഗ്യമാണ് ദക്ഷിണാമൂര്‍ത്തിസാറിനെ പോലെയുള്ള ഒരു മനുഷ്യന്റെ ഉള്ളിലെ സംഗീതം പകര്‍ന്നു ലഭിക്കാനിടയായത്.
വൈക്കത്തപ്പന്റെ ഉപാസകനായിരുന്നു അദ്ദേഹം. വൈക്കത്തപ്പന്റെ സന്നിധിയില്‍ ഭജനയിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് സിനിമയില്‍ സംഗീതം നല്‍കാന്‍ അവസരം ലഭിക്കുന്നത്. 'നല്ലതങ്ക' എന്ന സിനിമയില്‍ ഒരു ശ്ലോകം ചിട്ടപ്പെടുത്തിയാണ് അദ്ദേഹം തുടങ്ങുന്നത്. ആ സിനിമയില്‍ അദ്ദേഹം ചെയ്തതും ആ ശ്ലോകത്തിന്റെ ചിട്ടപ്പെടുത്തല്‍ മാത്രമാണ്. 'ശംഭോ ഞാന്‍ കാണ്‍കെ അടയുകയാണ് മല്‍ക്കവാടങ്ങള്‍.....'എന്നു തുടങ്ങുന്ന ശ്ലോകം. എന്നാല്‍ ദക്ഷിണാമൂര്‍ത്തിയെ വൈക്കത്തപ്പന്‍ ഒരിക്കലും കൈവിട്ടില്ല. അദ്ദേഹം തിരക്കേറിയ സംഗീതസംവിധായകനായി. ഇപ്പോഴിതാ ശയ്യാവലംബിപോലുമാക്കാതെ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു.

മൂര്‍ത്തിസാര്‍ ഒരിക്കലും സംഗീതം മുന്‍കൂട്ടി ചിട്ടപ്പെടുത്തിയ ശേഷം വരികളെഴുതാന്‍ പറഞ്ഞിട്ടില്ല. കവിതയെ അദ്ദേഹം സംഗീതത്തിലൂടെ വായിക്കുകയായിരുന്നുവെന്ന് പറയാം. അദ്ദേഹത്തിന് മുന്നില്‍ വരികളെത്തുമ്പോള്‍ ഓരോ അക്ഷരത്തിലും സംഗീതം നിറയുന്നത് നാമറിയും. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ഭക്തിയുണ്ട്. അതിതീവ്ര പ്രണയമുണ്ട്. ഭക്തിഗാനങ്ങള്‍ ചെയ്യുമ്പോള്‍ അങ്ങേയറ്റം ഭക്തി. പ്രണയഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പ്രണയം മാത്രം. ഇത് തമ്മിലുള്ള വ്യത്യാസം എന്തെന്ന് അദ്ദേഹത്തോട് ചോദിച്ചാല്‍ പറയുക രണ്ടിനും ഒരേ ഭാവമെന്നാണ്. അതെ, ദക്ഷിണാമൂര്‍ത്തിസാറിന് ഭക്തിയും പ്രണയവുമെല്ലാം സംഗീതം തന്നെയാണ്.

എന്റെ 27-ാം വയസ്സിലാണ് ദക്ഷിണാമൂര്‍ത്തിസാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടായത്. അന്ന് അദ്ദേഹം മധ്യവയസ്സിലാണ്. ഒരു ഇളംതലമുറക്കാരനോട്, ഒരു സഹപ്രവര്‍ത്തകനോട് എങ്ങനെ പെരുമാറണമെന്ന് ദക്ഷിണാമൂര്‍ത്തിസാറിനെ കണ്ട് പഠിക്കണം. എളിമയോടെ മാത്രമേ അദ്ദേഹം പെരുമാറുകയുള്ളൂ. ഒരു പാട്ടെഴുതി നല്‍കിയാല്‍ ചിട്ടപ്പെടുത്തിയ ശേഷം സാര്‍ പറയും ''ഇത്രയും മതിയോടോ...തന്റെ പാട്ടിന് അര്‍ഹിക്കുന്ന സംഗീതമാണോ ഇത്.....''. ഞാന്‍ വിസ്മയത്തോടെ മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. എന്തൊരു എളിമയാണ്, ആരെയും നോവിക്കാനറിയാത്ത ഈമനുഷ്യന്...

പിന്നീട് ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് ഗാനങ്ങള്‍ സൃഷ്ടിച്ചു. ദക്ഷിണാമൂര്‍ത്തിസാറിന്റെ സംഗീതസാഗരത്തില്‍ പങ്കുചേരാന്‍ ലഭിച്ച ഭാഗ്യം. അതിന് കളമൊരുക്കിയതാകട്ടെ ടി.വി. വാസുദേവന്‍ എന്ന നിര്‍മാതാവാണ്. ഒരു പാട് ഹിറ്റുകളുണ്ടായി. ദക്ഷിണാമൂര്‍ത്തിസാറിനൊപ്പം ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചതും എനിക്കാണ്. കഴിഞ്ഞ 46 കൊല്ലത്തിനിടയില്‍ അസംഖ്യം ഗാനങ്ങള്‍. ചിലപ്പോള്‍ ഒരു സംഗീതം ചിട്ടപ്പെടുത്തിയ ശേഷം ഞാന്‍ ചോദിക്കാറുണ്ട് ''സാര്‍... ഇത് മതിയോ...'' അതിന് ഒരു നോട്ടമാകും മറുപടി. ചിലപ്പോള്‍ അത് രൂക്ഷമാകും. എന്നാല്‍ പിന്നീട് കാണുന്നത് സാര്‍ മറ്റൊരു സംഗീതത്തില്‍ ആ ഗാനം ചിട്ടപ്പെടുത്തുന്നതാണ്. എന്നിട്ട് ചോദിക്കും ''ഇത് എങ്ങനെയുണ്ട്''. അതാണ് ദക്ഷിണാമൂര്‍ത്തി സാര്‍. ആരുടെ വാക്കിനെയും അദ്ദേഹം വില കല്പിക്കും.

വൈക്കത്തപ്പന്‍ ഒരിക്കലും അദ്ദേഹത്തെ കൈവെടിഞ്ഞില്ല. ജീവിതാവസാനം വരെയും കര്‍മനിരതനായിരുന്നു അദ്ദേഹം. ജീവിതാന്ത്യം വരെയും സംഗീതക്കച്ചേരികള്‍ നടത്തി, സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി. കച്ചേരിക്കായി പോകുമ്പോള്‍ എപ്പോഴും നിഴലായി അദ്ദേഹത്തിന്റെ ഭാര്യ കല്യാണിയുമുണ്ടാകും. കച്ചേരിക്കായും മറ്റും പലരും സമീപിക്കുമ്പോള്‍ സാറ് മുന്നോട്ട് വെക്കുന്ന നിബന്ധനയും ഇതാണ്.''പ്രതിഫലം എന്ത് വേണമെങ്കിലും തന്നോളൂ...എനിക്കൊപ്പം ഭാര്യയ്ക്കുള്ള ടിക്കറ്റ് കൂടി വേണമെന്ന് മാത്രം''.

ഈ അടുത്തകാലത്ത് ദക്ഷിണാമൂര്‍ത്തിസാറിന് ഒരു അവാര്‍ഡ് ലഭിച്ചിരുന്നു. ഈ അവാര്‍ഡ് അദ്ദേഹത്തിന് വേണ്ടി ഏറ്റുവാങ്ങിയത് ഞാനാണ്. പിന്നീട് ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഞാനെത്തി. ഞാനദ്ദേഹത്തിന് അവാര്‍ഡ് നല്‍കുമ്പോള്‍ അദ്ദേഹം സ്വതസിദ്ധമായ നര്‍മത്തില്‍പൊതിഞ്ഞു പറഞ്ഞു ''എനിക്ക് ശ്രീകുമാരന്‍ തമ്പിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാനുള്ള ഭാഗ്യമുണ്ടായി'' എന്ന്. ഈ രംഗം അദ്ദേഹത്തിന്റെ മകളെക്കൊണ്ട് മൊബൈലില്‍ പകര്‍ത്തിക്കുകയും ചെയ്തു.

എന്തെന്ത് മനോഹരമായ ഗാനങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. 46 വര്‍ഷം മുമ്പ് സൃഷ്ടിച്ച 'ഹൃദയസരസ്സിലെ' എന്ന ഗാനം ഇന്നും യുവതലമുറ പാടുന്നു. ഞാന്‍ ഈയിടെ എഴുതിയ പുസ്തകത്തിന് 'ഹൃദയസരസ്സിലെ' എന്നല്ലാതെ മറ്റൊരു പേര് നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്റെ ഹൃദയസരസ്സിലെ മൂര്‍ത്തിസാര്‍...




-------------------------------------------------------------------------------
26/07/2013 - ഇന്‍സാറ്റ് 3 ഡി വിജയകരമായി വിക്ഷേപിച്ചു

ബാംഗ്ലൂര്‍ : ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കോറുവില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 1.23 ന് ആയിരുന്നു വിക്ഷേപണം. യൂറോപ്യന്‍ സ്‌പെയ്‌സ് കണ്‍സോര്‍ഷ്യം വികസിപ്പിച്ച ഏരിയന്‍ 5 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ സഹായിക്കുന്ന കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണ് ഇന്‍സാറ്റ് 3 ഡി. വാര്‍ത്താവിനിമയ ഉപഗ്രഹമായ അല്‍ഫാസാറ്റും ഇന്‍സാറ്റ് 3 ഡിക്കൊപ്പം ഏരിയന്‍ 5 റോക്കറ്റ് വെള്ളിയാഴ്ച വിക്ഷേപിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഏറ്റവും വലിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് അല്‍ഫാസാറ്റ്.
ഇന്‍സാറ്റ് 3 ഡി യില്‍ നിന്നുള്ള സിഗ്നലുകള്‍ ഹാസനിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ ലഭിച്ചുതുടങ്ങിയെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉപഗ്രഹം ഏഴുവര്‍ഷം പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോക്കറ്റ് വിക്ഷേപണം ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
14/07/2013 BOSE, the sound man has died  (Courtesy: The Malayalamanorama)





---------------------------------------------------------------------------------

14/07/2013 Kothorochi has died



---------------------------------------------------------------------------------
14/07/2013 Malala Yooseph in UN Youth Assembly with UN Secretary General Ban-Ki-Moon
---------------------------------------------------------------------------------
(Courtesy: The Malayalamanorama Daily dated 14/07/2013)

13/07/12013 Koodamkulam Electricity Project has started (Manorama)




---------------------------------------------------------------------------------




---------------------------------------------------------------------------------
15/07/2013 Telegram Service has been stopped by BSNL from today





---------------------------------------------------------------------------------

28/06/2013 Former Minister AC Shanmughadas has died (Courtesy: Mathrubhumi daily)






---------------------------------------------------------------------------------
27/06/2013 Former Minister K. Narayanakuruppu has died (Courtesy: Mathrubhumi daily)




---------------------------------------------------------------------------------



---------------------------------------------------------------------------------
15/06/2013 Google Balloon for internet connection in remote areas





---------------------------------------------------------------------------------
15/06/2013 New President in Iran





---------------------------------------------------------------------------------

15/06/2013 Telegraph service has been stopped by BSNL






---------------------------------------------------------------------------------
25/5/2013 Malayalam Language - The Malayalam Language got classical language status




---------------------------------------------------------------------------------
40th National Film Awards




---------------------------------------------------------------------------------
06/5/2013

-->





--------------------------------------------------------------------------
ഒന്നാംറാങ്ക് കൈവരിച്ച ആദ്യ മലയാളി വനിത


ഇന്ത്യന്‍ ഭരണകൂടവും ജനാധിപത്യവും പരസ്പരം എതിര്‍ദിശയില്‍ സഞ്ചരിക്കുകയാണോ? ഇന്ത്യ ഇപ്പോള്‍ ഒരു പ്രതിസന്ധി ഘട്ടത്തിലാണോ? സമീപകാലവിവാദങ്ങളുടെയും യാഥാര്‍ഥ്യങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം.

ഒറ്റനോട്ടത്തില്‍ ഏതൊരാള്‍ക്കും 'അതെ'യെന്ന് ഉത്തരം പറയാന്‍ തോന്നാവുന്ന ചോദ്യങ്ങള്‍. എന്നാല്‍, ഒരു മലയാളിപ്പെണ്‍കുട്ടിയുടെ മറുപടി തിരിച്ചായിരുന്നു. 'നൂറുകോടിയിലേറെ വരുന്ന ജനതയെ ജനാധിപത്യത്തിന്റെ ഒരു കുടക്കീഴില്‍ അണിനിരത്തുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ടാവും. ഇതിനെ പ്രതിസന്ധിയെന്ന് പറയാനാവില്ല. പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യയുടെ അഖണ്ഡത തകര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഭരണവും ജനാധിപത്യവും എതിര്‍ദിശയില്‍ സഞ്ചരിക്കുന്നുവെന്ന് വിലയിരുത്താനാവില്ല.' - ഇതായിരുന്നു ഉത്തരം.


വ്യക്തമായ കാഴ്ചപ്പാടും ക്രിയാത്മകസമീപനവും ഒത്തുചേര്‍ന്ന ഈ മറുപടി ഹരിതയുടേതാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്കിന്റെ പൊന്‍തൂവല്‍ കേരളത്തിന് സമ്മാനിച്ച ഹരിത വി. കുമാര്‍. കടമ്പകളും വെല്ലുവിളികളും മറികടന്ന് ഹരിത, ഇന്ത്യന്‍ ഭരണസര്‍വീസിലേക്ക് പ്രവേശിക്കുകയാണ്. ടി.എന്‍. ശേഷന്‍, കൃഷ്ണമൂര്‍ത്തി, രാജു നാരായണസ്വാമി എന്നിവര്‍ക്കുശേഷം സിവില്‍ സര്‍വീസില്‍ ഒന്നാമതെത്തിയ മലയാളി. ഇതിലെല്ലാമുപരി ഒന്നാംറാങ്ക് കൈവരിച്ച ആദ്യ മലയാളി വനിതയെന്ന പദവിയും.


റാങ്കുകള്‍ ഹരിതയ്ക്കു പുത്തരിയല്ല. നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എസ്.എസ്.എല്‍.സി.യില്‍ ഏഴാം റാങ്കോടെ. പിന്നെ, നെയ്യാറ്റിന്‍കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 95 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളേജില്‍നിന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബി-ടെക് ബിരുദം. നാലാമത്തേതും അവസാനത്തേതുമായ സിവില്‍ സര്‍വീസ് പരീക്ഷയിലാണ് ഒന്നാംറാങ്കിന്റെ തിളക്കം.


ആദ്യവട്ടം സിവില്‍ സര്‍വീസ് പരീക്ഷയ്ക്കിരുന്നപ്പോള്‍ മെയിന്‍സില്‍ 18 മാര്‍ക്കിന് പിന്നിലായിപ്പോയി. എന്നാല്‍, നിരാശയായില്ല അത് ധൈര്യവും ആത്മവിശ്വാസവും വളര്‍ത്താനേ സഹായിച്ചുള്ളൂ.


2010-ല്‍ 179-ാം റാങ്ക് കിട്ടിയപ്പോള്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് തിരഞ്ഞെടുത്തു. ഐ.പി.എസ്സിന് പോകാമായിരുന്നെങ്കിലും അത് വേണ്ടെന്നുവെച്ചു. റവന്യൂ സര്‍വീസിനിടെ അവധിയെടുത്ത്, കഠിനാധ്വാനം ചെയ്ത് വീണ്ടും പരീക്ഷയെഴുതി. ആ പരിശ്രമം വെറുതെയായില്ല. മത്സരഫലം വന്നപ്പോള്‍ എല്ലാവര്‍ക്കും മുന്നില്‍. 

സാഹസികവഴിയില്‍

മകളെ ഐ.എ.എസ്സുകാരിയാക്കണമെന്ന് ചെറുപ്പംതൊട്ടേ അച്ഛന്‍ പറഞ്ഞിരുന്നു. അങ്ങനെ കുട്ടിക്കാലം മുതലേ ഈ മോഹം ഹരിതയുടെ മനസ്സില്‍ മൊട്ടിട്ടു. 2007-ല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വീസിന് തയ്യാറെടുപ്പ് തുടങ്ങി. അപ്പോഴേക്കും പബ്ലിക്ക് ലൈബ്രറിയില്‍ അംഗത്വമെടുത്ത് ഗൗരവമായി വായനയും ആരംഭിച്ചിരുന്നു. ഇക്കണോമിക്‌സും മലയാളവും വിഷയങ്ങളായെടുത്തു. അത് സാഹസികമാണെന്ന് കൂട്ടുകാര്‍ ഉപദേശിച്ചെങ്കിലും സ്വന്തം വഴിയെക്കുറിച്ചുള്ള ബോധ്യവും ആത്മവിശ്വാസവും ഹരിതയ്ക്ക് ധൈര്യം നല്‍കി.


എന്തുകൊണ്ട് സാമ്പത്തികശാസ്ത്രവും മലയാളവും സ്വീകരിച്ചുവെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഹരിതയ്ക്കുണ്ട്. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തും സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഏതുപ്രശ്‌നങ്ങളും പരിശോധിച്ചാല്‍ അതിനുള്ള മുഖ്യകാരണം സാമ്പത്തികമാണെന്ന് കാണാം. പിന്നെ, മലയാളം. ഇംഗ്ലീഷ് മീഡിയത്തിലാണ് സ്‌കൂളില്‍ പഠിച്ചതെങ്കിലും കുട്ടിക്കാലം മുതലേ മലയാളത്തോട് ഏറെ പ്രിയമായിരുന്നു. കേരളത്തോടുള്ള സ്‌നേഹവും മലയാളം ഒരു വിഷയമായെടുക്കാന്‍ പ്രേരണയായി.


കാര്യവട്ടത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. സി. നാരായണനാണ് സാമ്പത്തികശാസ്ത്രത്തില്‍ ഗുരു. അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശിത്വം ഏറെ സഹായിച്ചു. പാലാ സിവില്‍ സര്‍വീസ് അക്കാദമിയിലായിരുന്നു മലയാള പഠനം.


എഴുത്തുപരീക്ഷയ്ക്ക് സ്വന്തം തയ്യാറെടുപ്പായിരുന്നെങ്കിലും അഭിമുഖപരിശീലനത്തിന് തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ ചേര്‍ന്നു. രണ്ടുതവണ സിവില്‍ സര്‍വീസ് റാങ്കില്‍ പിന്നിലാക്കിയത് ഇന്റര്‍വ്യൂവായിരുന്നു. നാലാമതും അങ്കത്തിനിറങ്ങിയപ്പോള്‍ ഏറെ കരുതലോടെയായിരുന്നു ഹരിതയുടെ നീക്കം. ഇതിന് ഡല്‍ഹിക്കടുത്ത് ഫരീദാബാദിലെ നാഷണല്‍ കസ്റ്റംസ്-എകൈ്‌സസ്-നാര്‍ക്കോട്ടിക്‌സ് അക്കാദമിയിലെ ജീവിതം സഹായിച്ചു. ഇവിടെ റവന്യൂ സര്‍വീസ് പരിശീലനത്തിലായിരുന്നു ഹരിത. പരീക്ഷയും ഇന്റര്‍വ്യൂവും നേരിടാനായി പതിവായി കൂട്ടുകാര്‍ക്കൊപ്പം അക്കാദമികചര്‍ച്ചകള്‍ നടത്തി. ഈ ചര്‍ച്ചകള്‍, എപ്പോഴും പിന്നാക്കം പോവാറുള്ള ഇന്റര്‍വ്യൂ നേരിടാനുള്ള ധൈര്യം പകര്‍ന്നു. ഒന്നാംറാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ, അവിശ്വസനീയമായി എല്ലാം സംഭവിച്ചു. 

പഠനരീതി, തയ്യാറെടുപ്പ്

പഴയരീതിയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോഴത്തെ സിവില്‍ സര്‍വീസ് പരീക്ഷ. ഉപന്യാസങ്ങള്‍ എഴുതുക എന്നതിലുപരി ചെറിയ ചെറിയ ചോദ്യങ്ങളുടെ ഉത്തരമെഴുത്താണ് ഇപ്പോള്‍ പ്രധാനം. അതുകൊണ്ട് പാഠ്യപദ്ധതിയില്‍ ഏറെക്കുറെ എല്ലാം പഠിക്കാന്‍ ശ്രമിച്ചു. ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ഓരോന്നും എഴുതിത്തന്നെ പരിശീലിച്ചു. സമയബന്ധിതമായി പരീക്ഷയെഴുതിത്തീര്‍ക്കലാണ് മുഖ്യം. ഇങ്ങനെ നിശ്ചിതസമയത്തിനുള്ളില്‍ എഴുതിത്തീര്‍ക്കാന്‍ തരത്തില്‍ തുടര്‍ച്ചയായി എഴുതിയെഴുതി പരിശീലിച്ചു. പ്രിലിമിനറിക്ക് മുമ്പുള്ള പഠനം കുറച്ച് റിലാക്‌സ്ഡ് ആയിരുന്നു. ദിവസവും ശരാശരി അഞ്ചു മണിക്കൂര്‍ പഠനത്തിനായി മാറ്റിവെച്ചു. പിന്നെ, ആഴ്ചയുടെ അവസാനം ആ ആഴ്ച പഠിച്ചതിന്റെ റിവിഷനാണ്. നമ്മള്‍ പഠിച്ചതെല്ലാം റിവൈസ് ചെയ്യുന്നത് ഏറെ പ്രധാനമാണ്.


പിന്നീടുള്ള പഠനത്തില്‍ സമയക്രമമൊന്നുമുണ്ടായിരുന്നില്ല. ദിവസവും ഇത്രസമയം പഠിക്കുക എന്നതായിരുന്നില്ല എന്റെ രീതി. നിശ്ചിത അധ്യായം തീര്‍ക്കുക എന്നായിരുന്നു. പഠിക്കാന്‍ മനഃസാന്നിധ്യം നഷ്ടമാവുമ്പോള്‍ പാട്ട് കേള്‍ക്കും വീട്ടുകാരോട് സംസാരിക്കും, സിനിമ കാണും. അങ്ങനെ മനസ്സൊന്ന് ഉഷാറാക്കി വീണ്ടും പഠനത്തിലേക്ക് തിരിയും.


ഇംഗ്ലീഷ്, മലയാളം പത്രങ്ങള്‍ പതിവായി വായിക്കുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെക്കുറിച്ച് ചോദ്യമുണ്ടായിരുന്നു. മലയാളപത്രങ്ങള്‍ വിശദമായി വായിച്ചിരുന്നതിനാല്‍ അതിനൊക്കെ നന്നായി ഉത്തരമെഴുതാന്‍ കഴിഞ്ഞു. 

ആത്മവിശ്വാസത്തോടെ

ഇന്റര്‍വ്യൂവിന് നന്നായി തയ്യാറെടുത്തു. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെയാണ് പോയത്. കിട്ടിയാല്‍ കിട്ടട്ടെ എന്ന മട്ടിലായിരുന്നു. തുടക്കത്തില്‍ പറഞ്ഞ ഒരു ചോദ്യമായിരുന്നു മുഖ്യം. ഇന്ത്യ നേരിടുന്ന നാല് പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. അഴിമതി, ദാരിദ്ര്യം, സ്ത്രീകളുടെ അരക്ഷിതാവസ്ഥ, തൊഴിലില്ലായ്മ എന്നിവയാണെന്ന് ഞാന്‍ ഉത്തരം നല്‍കി. ഇവ പരിഹരിക്കാന്‍ ഒരൊറ്റ മാര്‍ഗം നിര്‍ദേശിക്കാമോയെന്നായി അടുത്ത ചോദ്യം. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ സഹായത്തോടെ സുതാര്യത ഉറപ്പാക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമെന്ന് മറുപടിയും നല്‍കി.


കേരളത്തെക്കുറിച്ചും ചോദ്യമുണ്ടായി. എന്തുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ വിശേഷിപ്പിക്കുന്നുവെന്നായിരുന്നു ചോദ്യം. മറുപടി പറയുമ്പോള്‍ ഞാന്‍ ആവേശഭരിതയായി. ദൈവത്തിന്റെ സ്വന്തം നാടെന്ന് ടൂറിസം വകുപ്പിട്ട ഒരു വിശേഷണവാക്യമാണെന്ന് പറഞ്ഞു. പിന്നെ, കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നുതന്നെ ഉറപ്പിച്ചു പറഞ്ഞു. അതിന് വിശദീകരണവും നല്‍കി. നമ്മുടെ പച്ചപ്പും തോരാത്ത മഴയും തെളിഞ്ഞ അന്തരീക്ഷവും വിദ്യാഭ്യാസമികവുമൊക്കെ വിശദീകരിച്ചു. ഇതൊക്കെ പറയുമ്പോള്‍ ഏറെ ആവേശത്തോടെയായിരുന്നു എന്റെ മുഖഭാവവും ശരീരചലനങ്ങളും. കേരളത്തോടുള്ള ഈ സ്‌നേഹം ഇന്റര്‍വ്യൂ ബോര്‍ഡിന് നന്നായി ബോധിച്ചെന്ന് തോന്നുന്നു. കമല സുരയ്യയെക്കുറിച്ചും മറ്റൊരു ചോദ്യമുണ്ടായി. ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ സംതൃപ്തിയുണ്ടായിരുന്നു. 

തയ്യാറെടുക്കുന്നവരോട്

വീഴ്ചയില്‍ പതറാതിരിക്കുക, സിവില്‍ സര്‍വീസില്‍ പരിശീലനമാണ് പരമപ്രധാനം. സമയബന്ധിതമായി എഴുതിത്തീര്‍ക്കാനും ഇന്റര്‍വ്യൂ ആത്മവിശ്വാസത്തോടെ നേരിടാനും നന്നായി പരിശീലിക്കുക. ചോദ്യോത്തരങ്ങളെല്ലാം എഴുതിത്തന്നെ പരിശീലിക്കുന്നത് നന്നായിരിക്കും. ഇംഗ്ലീഷ് ഒരു പ്രശ്‌നമായി കാണരുത്. നമ്മുടെ ആശയം മറ്റുള്ളവരുമായി നന്നായി ആശയവിനിമയം നടത്തുകയെന്നതാണ് മുഖ്യം. അല്ലാതെ, ഇംഗ്ലീഷില്‍ വലിയ പദസമ്പത്തോടെ സംസാരിക്കലല്ല. സംസാരിക്കാന്‍ മടിച്ചിരിക്കരുത്. നമ്മുടെ ആശയം ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചാല്‍ വിജയം ഉറപ്പായിരിക്കും. വായനയും പരിശീലനവും തന്നെയാണ് സിവില്‍ സര്‍വീസ് നേടിയെടുക്കാന്‍ പ്രധാനം.
ഹരിതയുടെ ഇഷ്ടങ്ങള്‍

* ഇഷ്ടപുസ്തകം?

ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍
* മലയാളത്തിലെ ഇഷ്ടകൃതി?

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 'അഗ്‌നിസാക്ഷി'.
* ഇഷ്ടപ്പെട്ട എഴുത്തുകാര്‍?

ടാഗോര്‍, എം.ടി. വാസുദേവന്‍ നായര്‍, മലയാള കവികളില്‍ വൈലോപ്പിള്ളി.
* ഇഷ്ടനടന്‍?

തിലകന്‍. ഒമ്പതാംക്ലാസില്‍ 'കിരീടം' സിനിമ കണ്ടത് ഇനിയും മറന്നിട്ടില്ല. ഏറ്റവുമൊടുവില്‍ തിലകന്‍ അഭിനയിച്ച 'ഉസ്താദ് ഹോട്ടല്‍' എന്ന സിനിമയും കണ്ടു. എം.ടി.-ഹരിഹരന്‍ ടീമിന്റെ സിനിമകളാണ് പ്രിയപ്പെട്ടവ.
* മറ്റ് ഹോബികള്‍?

കുട്ടിക്കാലത്ത് മോഹിനിയാട്ടവും ഭരതനാട്യവും പഠിച്ചിട്ടുണ്ട്. കര്‍ണാടക സംഗീതവും അഭ്യസിച്ചു. വായനയുണ്ടായിരുന്നതിനാല്‍ ചെറുതായി കവിത എഴുതുമായിരുന്നു. എന്നാല്‍, സിവില്‍ സര്‍വീസിനായി തയ്യാറെടുപ്പ് തുടങ്ങിയതോടെ വായന കൂടുതല്‍ ഗൗരവപ്പെട്ടതായി. എഴുത്ത് നിര്‍ത്തി.
* ഐ.എ.എസ്സുകാരിയായാല്‍?

സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. പാവപ്പെട്ടവരുടെ മുഖം എപ്പോഴും മനസ്സിലുണ്ടാവും. ഞാന്‍ അവരിലൊരാളായിരിക്കും. ഇതാണ് എന്റെ വാഗ്ദാനം. 




--------------------------------------------------------------------------

26/03/2013 Padma Shri recipient S. Sukumari (Malayalee Actress) passed away at a private hospital in Chennai on 26/03/2013 Tuesday
Mathrubhumi daily published about Sukumari
Keralakaumudi Daily ഐശ്വര്യത്തിന്റെ ചിരി മാഞ്ഞു 
Deepika Malaylam Daily published about Sukumari

ചെന്നൈ: 26/03/2013 (Mathrubhumi) അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തിന്റെ ഭിന്നമുഖങ്ങളുമായി പ്രേക്ഷകഹൃദയങ്ങളില്‍ ജ്വലിച്ചുനിന്ന സുകുമാരി (74) വിടവാങ്ങി. 


ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചെന്നൈ ടി. നഗര്‍ ബോഗ് റോഡിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെക്കും. ശവസംസ്‌കാരം വൈകിട്ട് ചെന്നൈയില്‍ നടത്തും. 


പൂജാമുറിയില്‍നിന്ന് പൊള്ളലേറ്റതിനെത്തുടര്‍ന്ന് ഫിബ്രവരി 28-നാണ് സുകുമാരിയെ ചെന്നൈയ്ക്കടുത്തുള്ള ഗ്ലോബല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തലേന്ന് പ്രാര്‍ഥനാമുറിയില്‍ നിലവിളക്ക് കൊളുത്തുന്നതിനിടെയാണ് പൊള്ളലേല്‍ക്കുന്നത്. ആസ്പത്രിയില്‍ അവരെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി. ഇതിനിടയില്‍ വൃക്ക തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസും നടത്തി. അണുബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിനായി പ്രത്യേക വാര്‍ഡിലാണ് കിടത്തിയിരുന്നത്.


ചൊവ്വാഴ്ച രാവിലെ സുകുമാരിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനിടയിലാണ് ഹൃദയാഘാതമുണ്ടായത്. ഹൃദയസംബന്ധമായ അസുഖത്തിന് ഏതാനും വര്‍ഷം മുമ്പ് ബൈപാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. കേരളത്തിന്റെ മണ്ണിലുറങ്ങണമെന്ന് പലപ്പോഴായി സുകുമാരി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ശരീരത്തില്‍ 40 ശതമാനത്തിലേറെ പൊള്ളലേറ്റതിനാല്‍ മൃതദേഹം എംബാം ചെയ്യാന്‍ പ്രയാസമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ശവസംസ്‌കാരം ചെന്നൈയില്‍ത്തന്നെ നടത്താന്‍ തീരുമാനിച്ചത്. മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ ചൊവ്വാഴ്ച വൈകിട്ട് അന്ത്യോപചാരമര്‍പ്പിച്ചു.


അന്തരിച്ച ചലച്ചിത്രസംവിധായകന്‍ എ. ഭീംസിങ്ങാണ് ഭര്‍ത്താവ്. ചെന്നൈ മെഡിക്കല്‍കോളേജിലെ ഡോ. സുരേഷ് മകനാണ്. മരുമകള്‍ ഉമ ഫാഷന്‍ഡിസൈനറാണ്. 


സുകുമാരി എന്ന നടി ബാക്കിവെച്ചുപോകുന്നത് മലയാളസിനിമയുടെ ചരിത്രംകൂടിയാണ്. നായികയും ഉപനായികയും ചേച്ചിയും അമ്മയും മുത്തശ്ശിയുമൊക്കെയായി അവര്‍ തിരശ്ശീലയില്‍ നിറഞ്ഞു. സിനിമ അവര്‍ക്ക് ജീവവായുതന്നെയായിരുന്നു. വിവിധ അഭിനയസംസ്‌കാരങ്ങളിലും തലമുറകളിലും നിറഞ്ഞു നിന്ന യാത്ര. ഇതിലുപരി നാട്യങ്ങളില്ലാത്ത ഒരു സാധാരണ സ്ത്രീ. അതായിരുന്നു സുകുമാരി.


1940 ഒക്ടോബര്‍ ആറിന് തിരുവനന്തപുരം പൂജപ്പുരയിലെ മാധവന്‍നായരുടെയും സത്യഭാമ അമ്മയുടെയും മകളായിട്ടാണ് സുകുമാരിയുടെ ജനനം. നാല് സഹോദരിമാരും ഒരു സഹോദരനുമടങ്ങിയ കുടുംബം. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത- പദ്മിനി- രാഗിണിമാരുടെ കുടുംബത്തില്‍പ്പിറന്ന സുകുമാരിക്ക് അഭിനയം വരസിദ്ധിപോലെയായിരുന്നു. പൂജപ്പുരയിലെ എലിമെന്ററി സ്‌കൂളില്‍ പഠിക്കുകയായിരുന്ന സുകുമാരിയെ ഏഴാംവയസ്സിലാണ് മദ്രാസിലേക്ക് കൊണ്ടുവരുന്നത്. ഇവിടെവെച്ച് അവര്‍ കഥകളി, ഭരതനാട്യം തുടങ്ങിയ നൃത്തകലകള്‍ വശമാക്കി. സുകുമാരിയുടെ നൃത്തം കണ്ട് 1951-ല്‍ നീലകണ്ഠന്‍ സംവിധാനം ചെയ്ത 'ഒരു ഇരവ്' എന്ന തമിഴ് ചിത്രത്തിലൂടെ പത്താംവയസ്സിലാണ് സിനിമയിലേക്ക് ചേക്കേറിയത്. ലളിത, പദ്മിനി, രാഗിണിമാര്‍ക്കൊപ്പം ഒട്ടേറെ തമിഴ്‌നാടകങ്ങളിലും അവര്‍ അഭിനയിച്ചു. 


മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിലായി 2500-ഓളം സിനിമകളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്. എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, സത്യന്‍, പ്രേംനസീര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, കുഞ്ചാക്കോബോബന്‍ തുടങ്ങി മലയാളത്തിലെ പഴയതലമുറയ്ക്കും പുതുതലമുറയ്ക്കും ഒപ്പം സുകുമാരി അഭിനയിച്ചിട്ടുണ്ട്. 



ഒട്ടേറെ പുരസ്‌കാരങ്ങളും സുകുമാരിയെ തേടിയെത്തി. 2003-ല്‍ രാജ്യം അവരെ പദ്മശ്രി നല്‍കി ആദരിച്ചു. 1991-ല്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌കാരം ലഭിച്ചു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന് നാലു തവണ അര്‍ഹയായി. 2011-ല്‍ ദേശീയപുരസ്‌കാരത്തിന്റെ നെറുകയിലുമെത്തി.




--------------------------------------------------------------------------
23/03/2013 Enrica Lexie ship Massimiliano Lattore and Salvatore Girnone Italian Mariners returned back due to the decisions of the Supreme Court of India
(Courtesy Mathrubhumi Daily on 23/03/2013)


--------------------------------------------------------------------------
21/03/2013 New 12 Taluks formation is declared in the budget by Sri. K.M.Mani(Finance Minister)







--------------------------------------------------------------------------
In Thiruvananthapuram District have 6 Talukes






--------------------------------------------------------------------------

19/03/2013 Balamaniyamma got Saraswathy Samman (Rs.10,00,000)


--------------------------------------------------------------------------
19/03/2013 Pope Francis is the 266th man to take on the role of leader of the Catholic Church
All about Francis Deepika Daily (Dated 19/03/2013)


Other details of Francis Papa


Mathrubhumi Daily (dated 16/03/2013)



--------------------------------------------------------------------------
February 2013 . Kerala PSC started new website in the name of www.keralapsc.gov.in




--------------------------------------------------------------------------


11/02/2013  പ്രശസ്ത കവി ഡി വിനയചന്ദ്രന്‍ (67) അന്തരിച്ചു.
തിരുവനന്തപുരം: പ്രശസ്ത കവി ഡി വിനയചന്ദ്രന്‍ (67) അന്തരിച്ചു. ശ്വാസതടസ്സം കാരണം ശനിയാഴ്ചയാണ് അദ്ദേഹത്തെ എസ്.കെ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നുരാവിലെയാണ് അന്ത്യമുണ്ടായത്. അവിവാഹിതനാണ്. 

ഹൃദയം, വൃക്കകള്‍, ശ്വാസകോശം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായിരുന്നു. രക്തസമ്മര്‍ദം താഴ്ന്നതിനാല്‍ ഡയാലിസിസ് ചെയ്യാനുമായില്ല. ഇതിനുപുറമെ ശ്വാസകോശത്തിലും അണുബാധയുമുണ്ടായി. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൊല്ലത്തെ വീട്ടുവളപ്പില്‍ നടക്കും. 
2006-ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും 'നരകം ഒരു പ്രേമകഥയെഴുതുന്നു' എന്ന കൃതിക്ക് 1992-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. 

നരകം ഒരു പ്രേമകവിത എഴുതുന്നു, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേയ്ക്കുള്ള വഴി, സമയമാനസം, സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങള്‍), പൊടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ), ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരഖ്യാനം), ദിഗംബര കവിതകള്‍ (പരിഭാഷ) എന്നിവയാണ് പ്രധാനകൃതികള്‍.


1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലാണ് ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1993 ല്‍ എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അദ്ധ്യാപകനുമായിരുന്നു.


ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു വരെ തിരുവനന്തപുരം വി.ജെ.ടി ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മൂന്നു മുതല്‍ നാലര വരെ തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിലും പൊതുദര്‍നത്തിന് വെക്കും. തുടര്‍ന്ന് അഞ്ചോടെ കൊല്ലത്തേക്ക് കൊണ്ടു പോകും. ആറര മുതല്‍ കൊല്ലം പബ്ലിക് ലൈബ്രറിയിലും അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ടായിരിക്കും. രാത്രി എട്ടരയോടെ പടിഞ്ഞാറെ കല്ലടയിലെ വീട്ടിലെത്തിക്കുന്ന ഭൗതികദേഹം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സംസ്‌ക്കരിക്കും.




--------------------------------------------------------------------------
28/12/2012
പ്രതിഭാ റായിക്ക്  ജ്ഞാനപീഠം
Mathrubhumi Daily Report
Keralakaumudi Daily Dated 28/12/2012



ന്യൂഡൽഹി: ഇതിഹാസങ്ങളിലെ സ്​ത്രീ കഥാപാത്രങ്ങൾക്ക് ശക്തമായ ഭാഷ്യം നൽകിയ ഒറിയ കഥാകാരി പ്രതിഭാ റായ് 2011 ലെ ജ്ഞാനപീഠം പുരസ്കാരത്തിന് അർഹയായി. ഏഴു ലക്ഷം രൂപയും ഫലകവും പ്രശസ്​തിപത്രവും അടങ്ങിയതാണ് അവാർഡ്.


നാൽപതിലേറെ കൃതികളുടെ രചയിതാവാണ് 69 വയസുള്ള പ്രതിഭ. അവരുടെ നോവലുകളും കഥകളും യാത്രാവിവരണങ്ങളും വായനക്കാർ ഭാഷാഭേദമില്ലാതെ സ്വീകരിക്കുന്നു. മലയാളം ഉൾപ്പെടെ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലേക്കും അവരുടെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

വൈഷ്​ണവമതം ഉദ്ഘോഷിക്കുന്ന സ്​നേഹം,​ സമാധാനം,​ സമത്വം എന്നീ മൂല്യങ്ങളാണ് പ്രതിഭയുടെ കൃതികളിലെ സന്ദേശം. അതിനാൽ ദ്രൗപദി പോലുള്ള കൃതികൾ വൻ വിവാദം സൃഷ്ടിച്ചപ്പോഴും അവർ പതറിയില്ല. ചില ഹിന്ദു സംഘടനകൾ അവർക്കെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു.

1943 ജനുവരി 21ന് ഒഡിഷയിലെ കട്ടക്കിൽ അലാബോൾ എന്ന കുഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ പരശുറാം ദാസ് സ്കൂൾ അദ്ധ്യാപകനായിരുന്നു. ഒൻപതാം വയസിൽ എഴുത്തു തുടങ്ങി. വിദ്യാഭ്യാസത്തിൽ ബിരുദവും ഡോക്​ടറേറ്റും നേടി.

സ്കൂൾ അദ്ധ്യാപികയായി തുടങ്ങി. പിന്നീട് കോളേജ് അദ്ധ്യാപികയായി. സാമൂഹ്യ പ്രവർത്തനത്തിൽ സജീവമായി. വിദേശത്ത് പലവട്ടം ഇന്ത്യയെ പ്രതിനിധാനം ചെയ്​തു.

ശീലപത്മ എന്ന നോവലിന് 1985 ൽ ഒറീസാ സാഹിത്യ അക്കാഡമി അവാർഡ്,​ യജ്ഞസേനിക്ക് 1990 ലെ സരളാ അവാർഡ്,​ 91 ലെ മൂർത്തിദേവി അവാർഡ്,​ ഉല്ലഘ്നയ്​ക്ക് 2000 ലെ സാഹിത്യ അക്കാഡമി അവാർഡ് എന്നിവ ലഭിച്ചു. 2006 ൽ അമൃതകീർത്തി പുരസ്കാരം ലഭിച്ച അവരെ 2007 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.





--------------------------------------------------------------------------
24/12/2012 - Sachin Tendulkar has withdraw from One day Cricket Competition
Mathrubhumi Daily Report
23 വര്‍ഷം 463 ഏകദിനം 18,426 റണ്‍സ്

സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിച്ചത്ര കാലം ക്രിക്കറ്റില്‍ തുടര്‍ന്നാല്‍, താന്‍ വീല്‍ച്ചെയറിലിരുന്ന് ബാറ്റ് ചെയ്യേണ്ടിവരുമെന്ന് പറഞ്ഞത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിങ്ങാണ്. ഞാന്‍ ദൈവത്തെക്കണ്ടു, ഇന്ത്യക്കുവേണ്ടി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞത് ഓസ്‌ട്രേലിയയുടെ ഓപ്പണറായിരുന്ന മാത്യു ഹെയ്ഡനും. സച്ചിനുശേഷം കളി തുടങ്ങുകയും സച്ചിനേക്കാള്‍ മുന്നെ കളിനിര്‍ത്തുകയും ചെയ്ത ഈ രണ്ട് മഹാരഥന്മാരുടെയും വാക്കുകള്‍ ലിറ്റില്‍ മാസ്റ്ററുടെ സുദീര്‍ഘമായ കരിയറിന് കിട്ടാവുന്ന ഏറ്റവും നല്ല വാക്കുകളാണ്.


ഏകദിന ക്രിക്കറ്റില്‍നിന്ന് സച്ചിന്‍ പടിയിറങ്ങുമ്പോള്‍ അനാഥമാവുന്നത് ക്രിക്കറ്റിന്റെ ചെറുരൂപമാണ്. കാല്‍നൂറ്റാണ്ടായി സച്ചിന്‍ തെണ്ടുല്‍ക്കറെന്ന സൂര്യനുചുറ്റുമായിരുന്നു കളിയും കാലവും. പല ഘട്ടങ്ങളിലും തേജസ്സുറ്റ പ്രകടനങ്ങളോടെ ഏറെപ്പേര്‍ ഉദിച്ചുവന്നെങ്കിലും സച്ചിന്‍ കളിയുടെ സൂര്യനായി നിന്നു. 463 മത്സരങ്ങളില്‍ 18,426 റണ്‍സെന്ന കൊടുമുടിക്കുമീതെ, 49 സെഞ്ച്വറികളുടെയും 96 അര്‍ധസെഞ്ച്വറികളുടെയും പൊന്‍തിളക്കത്തില്‍.


വിനോദ് കാംബ്ലിക്കൊപ്പം 1988 ഫിബ്രവരിയില്‍ തീര്‍ത്ത 664 റണ്‍സിന്റെ കൂട്ടുകെട്ടാണ് സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന പ്രതിഭയെ ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തിലേക്ക് നീക്കിനിര്‍ത്തിയത്. ചെന്നൈയിലെ പേസ് ഫൗണ്ടേഷനില്‍ പേസ് ബൗളറാകാനെത്തിയ സച്ചിനെ ഡെന്നീസ് ലില്ലിയാണ് ബാറ്റിങ്ങിലേക്ക് തിരിച്ചുവിട്ടത്. സച്ചിന്റെ വിക്കറ്റുകള്‍ വീഴ്ത്തുന്നവര്‍ക്ക് ഓരോ രൂപ സമ്മാനം പ്രഖ്യാപിച്ച് രമാകാന്ത് അച്‌രേക്കര്‍ ആ ബാറ്റിങ് പ്രതിഭയെ വിളക്കിയെടുത്തു.


1988 ഡിസംബര്‍ 11ന് ഗുജറാത്തിനെതിരെ സെഞ്ച്വറി നേടിക്കൊണ്ട് റെക്കോഡുകളുടെ കളിക്കാലത്തിലേക്ക് സച്ചിന്‍ പ്രവേശിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്നക്കം കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍. രഞ്ജിയിലും ദുലീപ് ട്രോഫിയിലും ഇറാനി കപ്പിലും അരങ്ങേറ്റമത്സരങ്ങളില്‍ സെഞ്ച്വറി. 1989 നവംബറില്‍ പാകിസ്താന്‍ പര്യടനത്തിന് തിരഞ്ഞെടുക്കപ്പെടുമ്പോള്‍, വെറും 16 വയസ്സുകാരന്‍. ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും ഇളമുറക്കാരന്‍ അന്നും ഇന്നും സച്ചിന്‍ തന്നെ.


ടെസ്റ്റിലും ഏകദിനത്തിലും സച്ചിന്‍ തരംഗമായത് വളരെപ്പെട്ടെന്നാണ്. കോഴവിവാദത്തില്‍ ഉലഞ്ഞ ഇന്ത്യന്‍ ടീമിനെ അതില്‍നിന്ന് രക്ഷിച്ചെടുക്കുന്നതില്‍ ബാറ്റിങ് പ്രതിഭയുടെ പോരാട്ടങ്ങള്‍ നിര്‍ണായകമായി. സൗരവ് ഗാംഗുലിയെയും രാഹുല്‍ ദ്രാവിഡിനെയും പോലുള്ള കൂട്ടുകാരെ കിട്ടിയതോടെ സച്ചിന്‍, ഇന്ത്യന്‍ ക്രിക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിച്ചു.


ക്രിക്കറ്റ് മതവും സച്ചിന്‍ ദൈവവുമായി മാറിയത് വളരെപ്പെട്ടെന്നാണ്. സച്ചിന്‍ തെണ്ടുല്‍ക്കറാവുകയായി പിന്നീട് ഇന്ത്യന്‍ ബാല്യത്തിന്റെ സ്വപ്നം. ഒട്ടേറെ താരങ്ങള്‍ വരുന്നതിനും ക്രിക്കറ്റ് ഇന്ത്യയില്‍ പ്രചാരം നേടുന്നതിനും അദ്ദേഹത്തിന്റെ സാന്നിധ്യം സഹായകമായി. കാലത്തിനും പ്രായത്തിനും തളര്‍ത്താനാകാതെ സച്ചിന്റെ കരിയര്‍ അനസ്യൂതം മുന്നേറി.


കാലം പോലും സച്ചിനുമുന്നില്‍ മഞ്ഞുപോലെ ഉറഞ്ഞുനിന്നുവെന്നാണ് ടൈം മാസിക വിശേഷിപ്പിച്ചത്. ഭൂമുഖത്തെ മറ്റെല്ലാ വസ്തുക്കളിലും കാലം അതിന്റെ പാടുകള്‍ പതിപ്പിച്ചപ്പോള്‍, ഒരാളെ മാത്രം ഒഴിവാക്കി. നമുക്ക് ഒട്ടേറെ ചാമ്പ്യന്മാരുണ്ട്. ഒട്ടേറെ ഇതിഹാസങ്ങളുണ്ട്. എന്നാല്‍, നമുക്കൊരിക്കലും മറ്റൊരു സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉണ്ടായിരുന്നില്ല. ഇനി ഉണ്ടാവുകയുമില്ല-ടൈം അദ്ദേഹത്തെ വിശേഷിപ്പിച്ചതിങ്ങനെ.


ഏകദിന ക്രിക്കറ്റില്‍ ഉജ്ജ്വലമികവോടെ നില്‍ക്കുമ്പോഴാണ് സച്ചിന്റെ വിടവാങ്ങല്‍. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായി. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടി കരിയറില്‍ 100 അന്താരാഷ്ട്ര സെഞ്ച്വറികള്‍ എന്ന അനുപമനേട്ടം സച്ചിന്‍ കൈവരിച്ചു. തൊട്ടടുത്ത മത്സരത്തില്‍ പാകിസ്താനെതിരെ അര്‍ധസെഞ്ച്വറിയും. ഒരുപക്ഷേ, ടെസ്റ്റില്‍ ഇതുപോലൊരു നിമിഷം ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ ലഭിക്കാതിരുന്നതുകൊണ്ടാവണം, ആ വിരമിക്കല്‍ തത്കാലത്തേക്കെങ്കിലും സച്ചിന്‍ മാറ്റിവെച്ചത്.


ഇപ്പോഴത്തെ വിരമിക്കല്‍ ഏകദിന ക്രിക്കറ്റില്‍നിന്നാണെങ്കിലും, യുഗം അവസാനിച്ചുവെന്നുതന്നെയാണ് അതുനല്‍കുന്ന സൂചന. അടുത്ത പരമ്പരയില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു പ്രകടനത്തിനുവേണ്ടിയാകണം സച്ചിന്‍ കാത്തിരിക്കുന്നത്. കാലംപോലും മഞ്ഞുപോലെ ഉറഞ്ഞുപോയ കരിയറിന് സച്ചിന്‍ വിരാമമിടുകയാണെങ്കില്‍, അത് വിരമിക്കലല്ല. സച്ചിന്‍ ക്രിക്കറ്റിനെ കൈവിടുകയാണ്.





--------------------------------------------------------------------------
15/12/2012 - Norman Woodland has died 14/12/2012 (Father of Bar code)






Norman Woodland, co-inventor of the bar code, the inventory tracking tool that transformed global commerce in the 1970s and saved shoppers countless hours on the supermarket checkout line, has died, his daughter said.
Woodland, 91, died Saturday from complications related to Alzheimer's disease in Edgewater, New Jersey, said Susan Woodland of New York.
Today, five billion products a day are scanned optically using the bar code, or Universal Product Code, or UPC, according to GS1 US, the American arm of the global UPC standards body.
The handheld laser scanner inventories consumer products, speeds passengers through airline gates, tracks mail, encodes medical patient information, and is in near universal use across transportation, industrial and shipping industries worldwide.
Susan Woodland said her father and co-inventor Bernard "Bob" Silver were graduate students at an engineering school in Philadelphia when they devised the idea of the bar code.
Silver overheard a supermarket executive asking the dean of the school - now Drexel University - to assign engineering students the task of creating an efficient way to inventory products at the checkout counter.
"My dad really liked to think about interesting problems," Susan Woodland said.
Woodland devised a code based on Morse code - a series of dots and dashes - that he had learned as a Boy Scout, she said.
The pair applied for the world's first bar code patent in 1949. Woodland joined International Business Machines Corp in 1951, and in 1952 he and Silver received the patent.
But it would be more than two decades before laser technology would advance to the point where it could be applied to the bar code, IBM said in a statement.
Silver died in 1963, according to the National Inventors Hall of Fame, which inducted the two men in 2011.
"In some ways it was a disappointment to my dad that it took so long for the technology to catch up," Susan Woodland said.
The first bar code scan took place on June 26, 1974, in Troy, Ohio, when a cashier scanned a 10-pack of Wrigley's Juicy Fruit gum for shopper Clyde Dawson, according to IBM. Cost: 67 cents. A revolutionary technology was born.
The late 1970s were heady times for Woodland, known to friends as 'Joe.'
"My dad was a really sweet, friendly guy and he just got the biggest thrill about having invented the bar code," Susan Woodland said.
"He loved talking to the checkers at the supermarket, seeing what they thought about the bar code scanner, what were the problems with it and what they'd like to see changed," she said, laughing. "They always got such a kick out of him."
Susan Woodland said her father was enthusiastic about perfecting the technology he had invented.
"He was involved in with the whole design of the station - from how the person stood and how high the laser stood to how to protect peoples' eyes from the lasers," she said. "He was totally a perfectionist."
Woodland also served as an historian on the Manhattan Project, the U.S. effort to build the first atomic bomb.
But his bar code invention was closest to his heart, Susan Woodland said.
Woodland is survived by his wife, Jacqueline Woodland of New Jersey, daughters Susan Woodland and Betsy Karpenkopf, brother David Woodland and granddaughter Ella Karpenkopf, 16.





--------------------------------------------------------------------------
12/12/2012 (ബുധനാഴ്ച )
ദീപിക ദിനപത്രം തിയതി 13/12/12
മാതൃഭൂമി ദിനപത്രം തിയതി 13/12/2012-1
മാതൃഭൂമി ദിനപത്രം തിയതി 13/12/2012 - 2
മാതൃഭൂമി ദിനപത്രം തിയതി 13/12/2012 - 3
Mathrubhumi Daily dated 13/12/2012
Deepika Daily dated 13/12/2012
Deepika Daily dated 13/12/2012 - 2



Émßxí øÕßÖCV

സിത്താര്‍ തന്ത്രികളില്‍ സംഗീതവിസ്മയം വിരിയിച്ച മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ (92)12/12/2012 (Wednesday ) അന്തരിച്ചു.കാലിഫോര്നിയിലെ സന്ദിയഗയിലുള്ള സ്ക്രിപ്സ് മെമോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം . ന്ത്യന്‍ സംഗീതത്തിന്റെ യശസ്സ് ഏഴു കടലും കടത്തി ലോകത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഇതിഹാസമായിരുന്നു രവിശങ്കര്‍ പ്രായാധിക്യം കാരണം ഏറെനാളായി മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ലാ ജൊല്ലയിലെ സ്‌ക്രിപ്‌സ് മെമ്മോറിയല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ സുകന്യയ്‌ക്കൊപ്പം കാലിഫോര്‍ണിയയിലെ എന്‍സിനിറ്റാസിലായിരുന്നു അവസാനകാലത്ത് അദ്ദേഹത്തിന്റെ താമസം. മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ രവിശങ്കറിനെ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്.
1920 ഏപ്രില്‍ ഏഴിന് വാരണാസിയിലായിരുന്നു രവീന്ദ്ര ശങ്കര്‍ ചൗധരിയെ രവിശങ്കറിന്റെ ജനനം. ജാല്‍വാറില്‍ ദിവാനായിരുന്ന ബാരിസ്റ്റര്‍ ശ്യാം ശങ്കറിന്റെ ഏഴു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു. സഹോദരന്‍ ഉദയ്ശങ്കറിന്റെ നൃത്തസംഘത്തോടൊപ്പം ചേര്‍ന്നാണ് കലായാത്ര തുടങ്ങിയത്. ക്രമേണ നൃത്തത്തോടുള്ള അഭിനിവേശം സിത്താറിനോടുള്ള പ്രണയത്തിന് വഴിമാറി.

1938 ലാണ് സിത്താര്‍ പഠനം ആരംഭിച്ചത്. അല്ലാവുദ്ദീന്‍ ഖാനായിരുന്നു ആദ്യഗുരു. 1944 ഓടെ സിത്താര്‍ പഠനം പൂര്‍ത്തിയാക്കിയ രവിശങ്കര്‍, സംഗീതസംവിധന രംഗത്തേയ്ക്ക് തിരിഞ്ഞു. 1949 മുതല്‍ 1956 വരെ ആകാശവാണിയില്‍ സംഗീത സംവിധായകനായിരുന്നു. ഇതിനിടയില്‍ തന്നെ രവിശങ്കറിന്റെ ദൈവസ്പര്‍ശമുള്ള സംഗീതം ചലച്ചിത്രലോകത്തിന്റെ സിരകളിലേയ്ക്ക് പടര്‍ന്നു. സത്യജിത് റായിയുടെ അപുത്രയത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത് രവിശങ്കറായിരുന്നു.

1956 ലാണ് രവിശങ്കര്‍ തന്റെ പ്രസിദ്ധമായ യൂറോപ്പ്യന്‍, അമേരിക്കന്‍ യാത്ര ആരംഭിച്ചത്. യഥാര്‍ഥത്തില്‍ ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ മഹാജാലകം തുറന്നിട്ടത് ആ യാത്രയിലാണ്. കച്ചേരികള്‍ അവതരിപ്പിച്ചും സിത്താര്‍ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയും ആ നാളുകളില്‍ അദ്ദേഹം നടത്തിയ പര്യടനം, ഇന്ത്യന്‍ സംഗീതത്തിന്റെ മാന്ത്രിക ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു.
ഇതിനിടെ വയലിന്‍ ഇതിഹാസം യെഹൂദി മെനുവിനും, ബീറ്റില്‍സിന്റെ ജീവനാഡി ജോര്‍ജ് ഹാരിസണുമായി കൈകോര്‍ക്കാനുള്ള സൗഭാഗ്യവും രവിശങ്കറെ തേടിയെത്തി. ലോകസംഗീതത്തിന്റെ തന്നെ അസുലഭമുഹൂര്‍ത്തങ്ങളായാണ് അ കൂട്ടിച്ചേരലുകള്‍ വിലയിരുത്തപ്പെടുന്നത്. മൂന്നു മഹാസാഗരങ്ങളുടെ സംഗമം പുതിയൊരു അനുഭവമാണ് ലോകസംഗീതത്തിന് പകര്‍ന്നുനല്‍കിയത്.
എഴുപതുകളിലും എണ്‍പതുകളിലുമായി ലോകമെങ്ങും അങ്ങനെ ഒഴുകിപരക്കുകയായിരുന്നു രവിശങ്കറിന്റെ സിത്താര്‍ തന്ത്രികള്‍ ഉണര്‍ത്തിവിട്ട മാന്ത്രികധ്വനി. ലോകത്തിന് മുന്‍പില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാവുകയായിരുന്നു എല്ലാ അര്‍ഥത്തിലും അദ്ദേഹം.
കാലത്തിന് തളര്‍ത്താനാവാത്ത വിരലുകള്‍കൊണ്ട് തന്നോടൊട്ടിക്കിടന്ന സിത്താറുമായി അവസാനകാലത്തും വേദികളില്‍ സജീവമായിരുന്നു രവിശങ്കര്‍. മകള്‍ അനൗഷ്‌കയ്‌ക്കൊപ്പമാണ് അദ്ദേഹം അവസാന കാലത്ത് വേദിയിലെത്തിയത്.
1986 മുതല്‍ 1992 വരെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം നല്‍കിയാണ് രാജ്യം ഈ അതുല്ല്യപ്രതിഭയെ ആദ്യമായി ആദരിച്ചത്. 1999 ല്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി.
നര്‍ത്തകിയായ കമലശാസ്ത്രിയുമായി പ്രണയത്തിലായ രവിശങ്കര്‍, ഷുബേന്ദ്രയുടെ അന്നപൂര്‍ണദേവിയുമായി വേര്‍പിരിഞ്ഞു. പിന്നീട് കമലശാസ്ത്രിയുമായി പിരിഞ്ഞ രവിശങ്കര്‍, വിദേശയാത്രയ്ക്കിടെ കണ്‍സേട്ട് പ്രൊഡ്യൂസര്‍ സ്യു ജോണ്‍സുമായി അടുപ്പത്തിലായി. ആ ബന്ധത്തിലുള്ള മകളാണ് അമേരിക്കന്‍ സംഗീതജ്ഞ നോറ ജോണ്‍സ്. സ്യു ജോണ്‍സില്‍ നിന്നകന്ന പണ്ഡിറ്റ് 1989 ലാണ് സുകന്യ രാജനെ വിവാഹം കഴിച്ചത്. അതില്‍ പിറന്ന മകളാണ് സിത്താര്‍വാദക അൗഷ്‌ക ശങ്കര്‍.




--------------------------------------------------------------------------
02/12/2012 യൂണിയന്‍ കാര്‍ബൈഡ് ചോര്‍ച്ച1984 December 2

1984 ഡിസംബര്‍ രണ്ടിനാണ് പാതിരയ്ക്ക് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ കീടനാശിനി നിര്‍മ്മാണശാലയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്ന് 42 ടണ്‍ മീതൈല്‍ ഐസോസയനേറ്റ് ചോര്‍ന്നത്. 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചോര്‍ച്ചയുണ്ടായ ഉടനെ 2,259 പേര്‍ മരിച്ചു. രണ്ടാഴ്ചക്കകം 8,000ല്‍ അധികം ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. മറ്റൊരു 8,000 മനുഷ്യര്‍ വിഷവാതകം കാരണമുണ്ടായ രോഗങ്ങള്‍ മൂലവും മരിച്ചു. വിഷവാതകം ശ്വസിച്ചതു മൂലമുണ്ടായ വിഷമതകളുമായി ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുക്കുമ്പോള്‍ ഭോപ്പാല്‍ ദുരന്തം 15,000ല്‍ അധികം മനുഷ്യരുടെ ജീവിതം കൂടി കവര്‍ന്നെടുത്തതായി കണക്കാക്കേണ്ടി വരും.ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാല്‍ ദുരന്തം കണക്കാക്കപ്പെടുന്നു. എണ്ണായിരത്തിലേറെപ്പേര്‍ക്ക് പിന്നീട് ജീവന്‍ നഷ്ടമായി. കമ്പനിയുടെ പരിസരങ്ങളില്‍ ഇപ്പോഴും വിഷമാലിന്യം ദുരിതം വിതയ്ക്കുന്നുണ്ട്. ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ വ്യാവസായികദുരന്തങ്ങളില്‍ ഒന്നിന്റെ സാക്ഷ്യങ്ങളായി ഒട്ടേറെപ്പേര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. 

യഥാര്‍ത്ഥത്തില്‍ 30000 ഓളം മനുഷ്യ ജീവന്‍ കവര്‍ന്നു എന്നാണ് ഭോപ്പാലില്‍ ജീവിച്ചിരിക്കുന്നവര്‍ പറയുന്നത് 
ഇരകള്‍ക്ക് ഇന്നും നീതി കിട്ടിയിട്ടില്ല. യൂണിയന്‍ കാര്‍ബൈഡ് കമ്പിനിക്കെതിരെ ചെറുവിരലനക്കാന്‍ പോലും മാറിമാറിവന്ന സര്‍ക്കാറുകള്‍ക്ക് സാധിച്ചിട്ടില്ല. ഇന്നും നമ്മള്‍ വാങ്ങുന്ന Eveready battery യൂണിയന്‍ കാര്‍ബൈഡ് ഉല്‍പ്പാദിപ്പിക്കുന്നതാണ് . അതിനു തടയിടാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനു ഇന്നും കഴിഞ്ഞില്ല എന്നത് ലജ്ജാവഹമാണ് 
Photos from the Mathrubhumi Daily




--------------------------------------------------------------------------
30/11/2012 ഇന്ദര്‍കുമാര്‍ ഗുജ്‌റാള്‍(92) അന്തരിച്ചു.



മുന്‍ പ്രധാനമന്ത്രിയും വിഖ്യാത രാഷ്ട്രതന്ത്രജ്ഞനുമായ ഇന്ദര്‍കുമാര്‍ ഗുജ്‌റാള്‍(92) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഹരിയാണയിലെ ഗുഡ്ഗാവിലുള്ള മേദാന്ത ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച (30/11/2012) ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു അന്ത്യം.

ശനിയാഴ്ച (01/12/2012) രാവിലെ പത്തു മുതല്‍ ജനപഥിലെ അഞ്ചാം നമ്പര്‍ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്നിന് ജഗ്ജീവന്‍ റാമിന്റെ സ്മാരകമായ സമതാസ്ഥലിന് സമീപം സംസ്‌കരിക്കും. 
ഗുജ്‌റാളിന്റെ മരണത്തില്‍ അനുശോചിച്ച കേന്ദ്ര മന്ത്രിസഭ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജ്‌റാളിന്റെ മരണം പാര്‍ലമെന്റിന്റെ ഇരുസഭകളെയും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു. അനുശോചനം രേഖപ്പെടുത്തി ഇരുസഭകളും വെള്ളിയാഴ്ച പിരിഞ്ഞു.
കവയിത്രിയും എഴുത്തുകാരിയുമായ ഭാര്യ ഷീലഗുജ്‌റാള്‍ കഴിഞ്ഞകൊല്ലം അന്തരിച്ചു. അകാലിദള്‍ നേതാവും രാജ്യസഭാംഗവുമായ നരേഷ് ഗുജ്‌റാള്‍, വിശാല്‍ ഗുജ്‌റാള്‍ എന്നിവര്‍ മക്കള്‍. പ്രശസ്തശില്പിയും ചിത്രകാരനുമായ സതീഷ് ഗുജ്‌റാള്‍ സഹോദരനാണ്. 


ഇന്നത്തെ പാക് പഞ്ചാബിലുള്ള ഝെലം പ്രവിശ്യയില്‍ 1919 ഡിസംബര്‍ നാലിന് സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തിലാണ് ഗുജ്‌റാള്‍ ജനിച്ചത്. പാകിസ്താനിലെ ഡി.എ.വി. കോളേജ്, ഹെയ്‌ലി കോളേജ് ഓഫ് കോമേഴ്‌സ്, ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം 11-ാം വയസ്സില്‍ സ്വാതന്ത്ര്യസമര രംഗത്തെത്തി. 
ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത് 1942-ല്‍ അറസ്റ്റുവരിച്ചിട്ടുണ്ട്. വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ ഗുജ്‌റാള്‍, 1958-ല്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റായി. തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ആറു കൊല്ലത്തിനു ശേഷം 1964-ല്‍ രാജ്യസഭയിലെത്തി. ഇന്ദിരാഗാന്ധിയാണ് ഗുജ്‌റാളിന് ടിക്കറ്റ് നല്‍കുന്നത്. ദേശീയ രാഷ്ട്രീയത്തിലും നയതന്ത്രരംഗത്തുമുള്ള ഗുജ്‌റാളിന്റെ തുടക്കം ഇവിടെ നിന്നാണ്. 
1966-ല്‍ ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിന് മുന്‍കൈയെടുത്ത സംഘത്തിലെ പ്രധാനിയായിരുന്നു ഗുജ്‌റാള്‍. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ വാര്‍ത്താ-വിതരണ പ്രക്ഷേപണമന്ത്രിയായിരുന്നു. അന്നത്തെ അധികാര കേന്ദ്രങ്ങളുമായുള്ള ഭിന്നതയെത്തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് നീക്കിയ ഗുജ്‌റാളിനെ ഇന്ദിരാഗാന്ധി സോവിയറ്റ് യൂണിയനില്‍ അംബാസഡറാക്കി അയച്ചു. ജനതാ സര്‍ക്കാറിലും ഈ പദവിയില്‍ അദ്ദേഹം തുടര്‍ന്നു. മോസ്‌കോയില്‍ നിന്ന് മടങ്ങിയ ശേഷമാണ് ജനതാദളില്‍ ചേരുന്നത്. 

രാഷ്ട്രീയരംഗത്ത് തികഞ്ഞ മാന്യതയുടെ പ്രതീകമായിരുന്നു ഐ.കെ. ഗുജ്‌റാള്‍ എന്ന ഇന്ദര്‍കുമാര്‍ ഗുജ്‌റാള്‍. സ്വാതന്ത്ര്യസമരവഴികളില്‍ കോണ്‍ഗ്രസ്സിനൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം 1988 വരെ പാര്‍ട്ടിയുടെ മുന്‍നിരയിലുണ്ടായിരുന്നു. പിന്നീട് ജനതാദളില്‍ അണിചേര്‍ന്നു.
രാജ്യത്തെ രാഷ്ട്രീയകാലാവസ്ഥ പ്രക്ഷുബ്ധമായിരുന്ന 1997-'98 കാലത്താണ് ഐ.കെ. ഗുജ്‌റാള്‍ പ്രധാനമന്ത്രിപദത്തിലിരുന്നത്. രണ്ടുതവണ അദ്ദേഹം വിദേശകാര്യമന്ത്രിയായിരുന്നിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള 'ഗുജ്‌റാള്‍ സിദ്ധാന്തം' ശ്രദ്ധപിടിച്ചുപറ്റി. ഇരു രാജ്യങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ചയ്ക്ക് അദ്ദേഹം ശ്രമം നടത്തിയിരുന്നു. വിദേശനയ രൂപവത്കരണത്തില്‍ പ്രാഗല്ഭ്യം തെളിയിച്ച ഗുജ്‌റാള്‍, സോവിയറ്റ് യൂണിയനില്‍ ഇന്ത്യയുടെ സ്ഥാനപതിയായും പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തിലാണ് ഇന്ത്യ-സോവിയറ്റ് യൂണിയന്‍ ബന്ധം ശക്തിപ്പെടുന്നത്. 
1996-ല്‍ അധികാരത്തിലേറിയ എച്ച്.ഡി. ദേവഗൗഡസര്‍ക്കാറിന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ഗുജ്‌റാള്‍ പ്രധാനമന്ത്രിയായത്. ജനതാദളിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാറില്‍ കോണ്‍ഗ്രസ് പിന്തുണയോടെ, 1997 ഏപ്രില്‍ മുതല്‍ 1998 മാര്‍ച്ച് വരെയാണ് പ്രധാനമന്ത്രിസ്ഥാനം വഹിച്ചത്. രാജീവ്ഗാന്ധി വധം അന്വേഷിച്ച ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി കോണ്‍ഗ്രസ് ഗുജ്‌റാള്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണയും പിന്‍വലിച്ചതോടെ സ്ഥാനഭ്രഷ്ടനായി.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ഗുജ്‌റാള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു. ആസൂത്രണം, പാര്‍ലമെന്ററികാര്യം, ഭവനം, ജലവിഭവം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. 1964, '76, '92 കാലഘട്ടങ്ങളില്‍ രാജ്യസഭാംഗമായിരുന്ന ഗുജ്‌റാള്‍, '89-ലും '98-ലും ലോക്‌സഭാംഗമായി. '98-ല്‍ അകാലിദളിന്റെ പിന്തുണയോടെ പഞ്ചാബിലെ ജലന്ധറില്‍ നിന്ന് സ്വതന്ത്രനായിട്ടാണ് വിജയിച്ചത്. 1989-ല്‍ ജലന്ധറില്‍ നിന്ന് ജനതാദള്‍ സ്ഥാനാര്‍ഥിയായിട്ടാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്. 
വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള 1989-ലെ ദേശീയ മുന്നണി മന്ത്രിസഭയിലും '96-ലെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയിലുമാണ് വിദേശമന്ത്രിയായിരുന്നത്.

1999ല്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ശേഷം സാഹിത്യ, സാംസ്‌കാരികരംഗങ്ങളില്‍ സജീവമായിരുന്നു. 'മാറ്റേഴ്‌സ് ഓഫ് ഡിസ്‌ക്രീഷന്‍' എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ആത്മകഥ പ്രസിദ്ധീകരിച്ചു. 'മാതൃഭൂമി'ക്ക് വേണ്ടി ഐ.കെ. ഗുജ്‌റാള്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു.




--------------------------------------------------------------------------
26/11/2012 നാടകാചാര്യന്‍ പി.കെ വേണുക്കുട്ടന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: നാടകാചാര്യന്‍ പി.കെ വേണുക്കുട്ടന്‍ നായര്‍(81) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.15 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹീമോഫീലിയ രോഗവും കടുത്ത പ്രമേഹവും ബാധിച്ച് അവശനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.

കേരള സംഗീതനാടക അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സംഗീതനാടക അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും, മികച്ച നാടകസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നാലുതവണ നേടുകയും ചെയ്ത അദ്ദേഹം, അവസാനകാലത്ത് ചികിത്സയ്ക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടി.
ജി.ശങ്കരപ്പിള്ളയ്ക്കും സി.എന്‍ ശ്രീകണ്ഠന്‍ നായര്‍ക്കുമൊക്കെയൊപ്പം നാടകരംഗത്ത് എത്തിയ വേണുക്കുട്ടന്‍ നായര്‍, മലയാള നാടകവേദിയിലെ വേറിട്ട ശബ്ദമായിരുന്നു. ഒട്ടേറെ ജനപ്രിയ നാടകങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചു. അന്നാ കരീനീന, ഒഥല്ലോ, കിങ് ലിയര്‍ തുടങ്ങി ഒട്ടേറെ വിശ്വസാഹിത്യ കൃതികള്‍ മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ ആദ്യമായി എത്തിച്ചതും വേണുക്കുട്ടന്‍ നായരായിരുന്നു. ആകെ 95 നാടകങ്ങള്‍ സംവിധാനം ചെയ്തു.
നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരവും ലഭിച്ചു.
എഞ്ചിനീയറിങ് പഠനം പാതിവഴിക്ക് നിര്‍ത്തി നാടകലോകത്തേക്കിറങ്ങിയ വേണുക്കുട്ടന്‍ നായര്‍ക്ക് അഭിനയ സിദ്ധിയും നാടകക്കമ്പവും പൈതൃകമായി ലഭിച്ചതാണ്. അച്ഛന്‍ പി.കെ കൃഷ്ണപിള്ളയും സഹോദരന്മാരായ പി.കെ വിക്രമന്‍നായരും പി.കെ വാസുദേവന്‍ നായരും തന്നെയായിരുന്നു ഗുരുക്കന്മാര്‍. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ നാടകത്തിന്റെ അണിയറ പ്രവര്‍ത്തകനായി മാറിയ വേണുക്കുട്ടന്‍ നായര്‍, ഇരുപതാം വയസ്സില്‍ നടനായി.
പുളിമാനയുടെ സമത്വവാദിയിലൂടെ തിരുവനന്തപുരത്തെ സിനിമാസ്‌നേഹികളായ ചെറുപ്പക്കാര്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ 'ചിത്രലേഖ' ഫിലിംസൊസൈറ്റിക്ക് രൂപം നല്‍കിയപ്പോള്‍ വേണുക്കുട്ടന്‍ നായര്‍ അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെ സിനിമയിലുമെത്തിയ വേണുക്കുട്ടന്‍ നായര്‍, 30 ലധികം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സ്വയംവരം, ഉള്‍ക്കടല്‍, സ്വപ്‌നാടനം, ചെറുപുഞ്ചിരി എന്നിവ അതില്‍ പെടുന്നു.
കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമ ആരംഭിക്കുന്നതു മുതല്‍ ദീര്‍ഘകാലം അവിടെ അധ്യാപകനായിരുന്നു. ഡ്രാമാറ്റിക് ബ്യൂറോ, കലാകൈരളി, കലാവേദി, ശ്രീചിത്തിരതിരുനാള്‍ വായനശാല, പ്രസാധന, കള്‍ട്ട്-തൃശ്ശൂര്‍, രംഗപ്രഭാത്, സുവര്‍ണ്ണരേഖ എന്നിവയുടെ സംഘാടകനായ വേണുക്കുട്ടന്‍ നായര്‍, തിരുവനന്തപുരം സംഘശക്തി, സംഘചേതന, അഹല്യ, അതുല്യ, നെയ്യാറ്റിന്‍കര സ്വദേശാഭിമാനി തിയേറ്റേഴ്‌സ്, വടകര വരദ, തൃശ്ശൂര്‍ യമുന എന്‍ര്‍ടൈനേഴ്‌സ്, കണ്ണൂര്‍ സംഘചേതന തുടങ്ങിയ പ്രൊഫഷണല്‍ നാടകസമിതികള്‍ക്ക് വേണ്ടി ഒട്ടേറെ നാടകങ്ങള്‍ സംവിധാനം ചെയ്തു.
ആശാ സുവര്‍ണയാണ് ഭാര്യ. വേണുക്കുട്ടന്‍ നായരുടെ ജീവിതകഥ മുന്‍നിര്‍ത്തി ഭാര്യ ആശാ സുവര്‍ണ രചിച്ച പുസ്തകമാണ് 'അഭിനവസിദ്ധന്മാര്‍ അരങ്ങുവാഴുമ്പോള്‍'




--------------------------------------------------------------------------
25/11/2012 ഡിജിറ്റല്‍ ഇമേജിങിന്റെ പിതാവ്' ബ്രൈസ് ബേയര്‍ അന്തരിച്ചു

ബ്രന്‍സ്‌വിക്ക് (യു.എസ്): ആധുനിക ഡിജിറ്റല്‍ ഇമേജ് സെന്‍സറുകളുടെ മുഖ്യഭാഗമായ 'ബേയര്‍ ഫില്‍റ്റര്‍' വികസിപ്പിച്ച മുന്‍ ഈസ്റ്റ്മാന്‍ കൊഡാക്ക് ശാസ്ത്രജ്ഞന്‍ ബ്രൈസ് ബേയര്‍ (83) അന്തരിച്ചു. 

ഇപ്പോള്‍ നമ്മള്‍ കാണുന്ന ഏത് ഡിജിറ്റല്‍ ഫോട്ടോയ്ക്കു പിന്നിലും ബേയറുടെ കൈമുദ്രയുണ്ട്. 1976 ല്‍ ബേയര്‍ വികസിപ്പിച്ച കളര്‍ ഫില്‍റ്ററാണ്, ഡിജിറ്റല്‍ ക്യാമറകളും മൊബൈല്‍ഫോണ്‍ ക്യാമറകളും വീഡിയോ ക്യമാറകളുമുള്‍പ്പടെ, ആധുനിക ഇമേജിങ് ഉപകരണങ്ങളിലൊക്കെ പ്രയോജനപ്പെടുത്തുന്നത്. കളര്‍ചിത്രങ്ങള്‍ ഒറ്റ സെന്‍സറിന്റെ സഹായത്തോടെ എടുക്കാന്‍ ബേയര്‍ ഫില്‍റ്റര്‍ സഹായിക്കുന്നു. 
ബേയറുടെ സ്വന്തം പേര് വഹിക്കുന്ന ആ കളര്‍ ഫില്‍റ്ററില്‍, ചുവപ്പ്, പച്ച, നീല ഫില്‍റ്ററുകളുടെ ഒരു മൊസേക്ക് ലേഔട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. 


ഇമേജ് സെന്‍സറിലെ പിക്‌സല്‍ നിരയില്‍ ബേയര്‍ ഫില്‍റ്ററിന്റെ ക്രമീകരണം


മനുഷ്യനേത്രങ്ങള്‍ നിറങ്ങള്‍ മനസിലാക്കുന്ന തന്ത്രത്തെ അതേപടി അനുകരിക്കുകയാണ് ബേയര്‍ ഫില്‍റ്റര്‍ ചെയ്യുന്നത്. ഒരു സവിശേഷ ആല്‍ഗരിതത്തിന്റെ സഹായത്തോടെ കൃത്യമായ RGB image സൃഷ്ടിക്കാന്‍ ബേയര്‍ ഫില്‍റ്റര്‍ സഹായിക്കുന്നു.

സംഭരണം, മെച്ചപ്പെടുത്തല്‍, പ്രിന്റിങ് തുടങ്ങി, ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ ഇതര മേഖലകളിലും കാര്യമായ സംഭാവന ചെയ്തിട്ടുള്ള ശാസ്ത്രജ്ഞനാണ് ബേയര്‍. 
നവംബര്‍ 13 ന് മെയ്‌നിലെ ബ്രന്‍സ്‌വിക്കിലാണ് ബേയര്‍ അന്തരിച്ചതെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. 1990 കളുടെ മധ്യേയാണ് അദ്ദേഹം കൊഡാക്കില്‍ നിന്ന് വിരമിച്ചത്. 



--------------------------------------------------------------------------
24/11/2012  ശനിയാഴ്ച - 
Deepika Report about Catholica Bava dated 25/11/2012
--------------------------------------------------------------------------
22/11/2012 Yezhuthachan Award 2012 എഴുത്തച്ഛന്‍ പുരസ്‌കാരം. 



കവി ആറ്റൂര്‍ രവിവര്‍മയ്ക്ക് ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കേരളസര്‍ക്കാറിന്റെ ഉന്നതമായ സാഹിത്യപുരസ്‌കരാമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, പ്രേംജി അവാര്‍ഡ്, ഇ.കെ.ദിവാകരന്‍ പോറ്റി അവാര്‍ഡ് എന്നിവ നേരത്തെ ആറ്റൂരിന് ലഭിച്ചിട്ടുണ്ട്.
1930 ഡിസംബര്‍ 27ന് തൃശൂര്‍ ജില്ലയില്‍ തലപ്പിളളി താലൂക്കിലെ ആറ്റൂര്‍ ഗ്രാമത്തിലാണ് രവിവര്‍മ ജനിച്ചത്. ചെറുതുരുത്തി, ചേലക്കര, ഷൊര്‍ണൂര്‍, ചാലക്കുടി എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിങ്ങളിലായിരുന്നു ഉപരിപഠനം.
കവിത, ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍ എന്നിവയാണ് കൃതികള്‍.
ജേ. ജേ. ചില കുറിപ്പുകള്‍, ഒരു പുളിമരത്തിന്റെ കഥ (നോവലുകള്‍); തമിള്‍ പുതുകവിതകള്‍ എന്നീ വിവര്‍ത്തനങ്ങളും നിര്‍വഹിച്ചിട്ടുണ്ട്.
ശ്രീദേവിയാണ് ഭാര്യ. മക്കള്‍: റീത, ഡോ.നൗഷാദ്, ഡോ.പ്രവീണ്‍.
--------------------------------------------------------------------------
19/11/2012 സുനിത വില്യംസ് ഭൂമിയില്‍ തിരിച്ചെത്തി.



127 ദിവസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സമയം 19/11/2012 ന്‌ രാവിലെ 7.50ന് കസാഖിസ്ഥാനിലെ ബൈക്കനൂരിലാണ് സുനിത വില്യംസും 3 ന്അങ്ങ സംഘവും അടങ്ങുന്ന ബഹിരാകാശ വാഹനമായ സോയൂസ് ഇറങ്ങിയത്.

ഞായറാഴ്ച (18/11/2012) ഉച്ചതിരിഞ്ഞ് യൂറോപ്യന്‍ സമയം 5.26 നാണ് സോയൂസ് മടക്കയാത്ര തുടങ്ങിയത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയില്‍ നിന്നുള്ള യൂറി മലെന്‍ചെങ്കോ, ജപ്പാന്‍ ബഹിരാകാശ പര്യവേക്ഷണ ഏജന്‍സിയുടെ അകിഹികോ ഹോഷൈഡ് എന്നിവരായിരുന്നു സുനിതയുടെ സഹയാത്രികര്‍. രണ്ട് ബഹിരാകാശ നടത്തങ്ങളും ഗവേഷണങ്ങളുമടക്കം നാസ ഏല്‍പ്പിച്ച ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അവര്‍ മടങ്ങിയെത്തിയത്.
കല്‍പ്പന ചൗളയ്ക്കു ശേഷം 'നാസ' ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുത്ത ഇന്ത്യന്‍ വംശജയാണ് സുനിത വില്യംസ്. സുനിതയുടെ പിതാവ് ഗുജറാത്തുകാരനും അമ്മ സ്ലൊവേനിയന്‍ വംശജയുമാണ്. 1987ല്‍ 'നാസ' നാവിക അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ സുനിതയെ 1998 ലാണ് ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുത്തത്.
--------------------------------------------------------------------------
17/11/2012 താക്കറെ അന്തരിച്ചു


ശിവസേനയുടെ സ്ഥാപകനും അധ്യക്ഷനുമായ ബാല്‍ താക്കറെ(86) അന്തരിച്ചു. മുംബൈ ബാന്ദ്രയിലെ വസതിയായ 'മാതോശ്രീ'യില്‍ ശനിയാഴ്ച (17/11/2012)പകല്‍ 3.33-നായിരുന്നു അന്ത്യം.
ഫ്രീപ്രസ്സ് ജേണലിലും ടൈംസ് ഓഫ് ഇന്ത്യയിലും കാര്‍ട്ടൂണുകളിലൂടെ ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളുതിര്‍ത്ത താക്കറെയാണ് ആദ്യം ശ്രദ്ധപിടിച്ചുപറ്റിയത്. പിന്നീട് മറാഠിവികാരം ജ്വലിപ്പിച്ച് രാഷ്ട്രീയത്തില്‍ കത്തിപ്പടര്‍ന്നു. താക്കറെയുടെ തന്ത്രമാണ് 1995-ല്‍ ബി.ജെ.പി.ക്കൊപ്പം ശിവസേനയെ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിച്ചത്. ശിവസേനാ അധ്യക്ഷന്‍ എന്നതല്ലാതെ ഭരണത്തിലോ രാഷ്ട്രീയത്തിലോ മറ്റ് അധികാരസ്ഥാനങ്ങളൊന്നും അദ്ദേഹം വഹിച്ചിട്ടില്ല.


1926-ല്‍ പുണെയിലാണ് ജനിച്ചത്. പഠനശേഷമാണ് വരയുടെ ലോകത്തേക്ക് തിരിഞ്ഞത്. പത്രങ്ങളിലെ കാര്‍ട്ടൂണിസ്റ്റ് ജോലി ഉപേക്ഷിച്ചശേഷം താക്കറെ മാര്‍മിക് എന്ന കാര്‍ട്ടൂണ്‍മാസിക തുടങ്ങി. ഇതിലൂടെ മറാഠികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിച്ച് കടുത്ത മഹാരാഷ്ട്രാപ്രേമിയായി. 1966 ജൂണ്‍ 19ന് ദാദറിലെ ശിവാജിപാര്‍ക്കില്‍ നടന്ന റാലിയില്‍ ശിവസേനയ്ക്ക് രൂപംനല്‍കി.



--------------------------------------------------------------------------
07/11/2012 American President - Obama Elected again


ഒബാമ വീണ്ടും 

വാഷിങ്ടണ്‍അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ബരാക് ഒബാമ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാമതും ഉജ്ജ്വല വിജയം നേടി. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള 538 ഇലക്ടറല്‍ കോളേജ് അംഗങ്ങളില്‍ 303 വോട്ടുകളാണ് ഇതിനകം ഒബാമ സ്വന്തമാക്കിയത്. 203 വോട്ടുകളാണ് റോംനിക്ക് ലഭിച്ചത്. 270 ഇലക്ട്രറല്‍ കോളേജുകളാണ് വിജയിക്കാന്‍ വേണ്ടത്. പെന്‍സില്‍വാനിയ(20), മിഷിഗണ്‍(10), വിസ്‌കോന്‍സില്‍(10), ഒഹായോ(10), അയോവ(6), ന്യൂഹാംപ്ഷയര്‍(4), കോളറാഡോ(9) തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയമാണ് ഒബാമയ്ക്ക് തുണയായത്.
മധ്യവര്‍ഗ്ഗ വോട്ടര്‍മാരുടെ പിന്തുണയാണ് ഒബാമയെ വിജയത്തിലെത്തിച്ചത്. വ്യവസായ മേഖലയെ പ്രത്യേകിച്ചും ഓട്ടോമൊബൈല്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ഫലംകണ്ടുഎന്നുവേണം കരുതാന്‍. നിര്‍ണായക സംസ്ഥാനങ്ങളിലെ ജയം ഇതാണ് തെളിയിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അമേരിക്കയിലുടനീളമുള്ള ശക്തമായ സാന്നിധ്യവും ഒബാമയുടെ വിജയം ഉറപ്പിക്കാന്‍ സഹായിച്ചവെന്ന് നിരീക്ഷകര്‍ കരുതുന്നു. കഴിയുന്നത്ര ജനങ്ങളെ പോളിങ് ബൂത്തിലെത്തിക്കാന്‍ ഡ്രമോക്രാറ്റുകള്‍ക്കായി.
അലബാമ, കന്‍സാസ്, നോര്‍ത്ത് ഡക്കോട്ട, ടെന്നസി, മിസിസിപ്പി, ജോര്‍ജിയ, ഇന്‍ഡ്യാന, ലൂസിയാന, വെസ്റ്റ് വെര്‍ജീനിയ, ഇന്‍ഡ്യാന, സൗത്ത് കാരോളിന, ഒക് ലഹോമ തുടങ്ങിയ സംസ്ഥാനങ്ങളാണ് റോംനിയെ തുണച്ചത്.
ഇന്ത്യന്‍സമയം ചൊവ്വാഴ്ച വൈകീട്ട് 4.30-ന് വെര്‍ജീനിയ, ന്യൂ ഹാംഷയര്‍, മെയ്ന്‍ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് ആദ്യം തുടങ്ങിയത്. വാഷിങ്ടണ്‍ ഡിസിയുള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലുള്ളവരും പിന്നാലെ ബൂത്തിലെത്തി. വോട്ടെടുപ്പ് പൂര്‍ത്തിയാവുംമുമ്പുതന്നെ വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു.
ന്യൂ ഹാംഷയറിലെ ഡിക്‌സ്‌വിലെ നോച്ചിലെ ഒരു കൊച്ചുഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകിട്ടുചെയ്ത വോട്ട് അപ്പോള്‍തന്നെ എണ്ണി. ആകെയുള്ള പത്തുവോട്ടില്‍ അഞ്ചെണ്ണം ഒബാമയ്ക്കും അഞ്ചെണ്ണം റോംനിക്കും ലഭിച്ചു.
ചൊവ്വാഴ്ച മസാച്ചുസെറ്റ്‌സിലെ ബെല്‍മണ്ടിലാണ് റോംനിയും ഭാര്യ ആനും വോട്ടുചെയ്തത്. ഒബാമ ഷിക്കാഗോയില്‍ നേരത്തേതന്നെ വോട്ടുചെയ്തിരുന്നു. ഒബാമയുള്‍പ്പെടെ മൂന്നുകോടിയിലേറെയാളുകള്‍ വോട്ടെടുപ്പുദിവസത്തിന് മുമ്പുതന്നെ വോട്ടുചെയ്തിരുന്നു.
പ്രസിഡന്റുതിരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധിസഭയിലെ 435 സീറ്റിലേക്കും നൂറംഗ സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കും ഏതാനും സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍സ്ഥാനത്തേക്കും ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നു. ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിലൂടെ ജനങ്ങള്‍ നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്. അതിനുള്ള ഇലക്ടറല്‍ കോളേജിലേക്കുള്ള 538 പേരെയാണ് തിരഞ്ഞടുക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന 'ഇലക്ടര്‍'മാര്‍ അടുത്തമാസം 17ന് അതത് സംസ്ഥാനത്ത് ഒത്തുകൂടി തങ്ങളുടെ സ്ഥാനാര്‍ഥിക്ക് ഔപചാരികമായി വോട്ടുരേഖപ്പെടുത്തും. ഈ വോട്ടുകള്‍ ജനവരി ആറിന് യു.എസ്. കോണ്‍ഗ്രസ്സിന്റെ സംയുക്തസമ്മേളനത്തില്‍ എണ്ണിയാണ് വിജയിയെ ഔദ്യാഗികമായി പ്രഖ്യാപിക്കുക. അതുകഴിഞ്ഞ് ജനവരി 20-നാണ് പതിവായി പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുക. എന്നാല്‍, വരുന്ന ജനവരി 20 ഞായറാഴ്ചയായതിനാല്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ 21-നാവും
--------------------------------------------------------------------------
25/9/2012 തിലകന് ആധാരാഞ്ജലി
Thilakan (Malayalam Cine Artist) has died on 24/9/12 at 3/30 am






--------------------------------------------------------------------------
October 2012 Current Affairs - Expected Questions and Answers 
--------------------------------------------------------------------------
08/09/2012 - PSLV Successfully launched on 08/09/2012
--------------------------------------------------------------------------
09/09/2012 - Mathrubhumi Daily wrote about Kurian (Died on 09/9/12)
--------------------------------------------------------------------------
July 2012 - Current Affairs (Courtesy Thozhilvartha - Harisree)
--------------------------------------------------------------------------
23/07/2012 - Captain Lekshmi has died on 23/07/2012 (Mathrubhumi Daily dated 23/07/2012)
--------------------------------------------------------------------------
June 2012 - Current Affairs
--------------------------------------------------------------------------
25/7/2012-at 11.30 am - 13th President of India (Pranab Mukharji)


--------------------------------------------------------------------------

1 comment: